Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആദ്യ ബീച്ച്...

ആദ്യ ബീച്ച് കാർണിവലിന് ഏഴിന് കൊടിയുയരും

text_fields
bookmark_border
ആദ്യ ബീച്ച് കാർണിവലിന് ഏഴിന് കൊടിയുയരും
cancel
camera_alt???????? ???? ??? ???????? ????????????

മസ്കത്ത്: ഒമാനിലെ ആദ്യ ബീച്ച് കാർണിവലിന് മാർച്ച് ഏഴിന് കൊടി ഉയരും. മാർച്ച് ഒ മ്പതുവരെ സീബിലെ സൂർ അൽ ഹദീദ് കോർണിഷിലാണ് കാർണിവൽ നടക്കുകയെന്ന് സംഘാടക കമ്മി റ്റി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. മസ്കത്ത് നഗരസഭയുടെ നേതൃത്വത്തിലുള്ള സംഘാടക കമ്മിറ്റിയിൽ ടൂറിസം മന്ത്രാലയവും ഒമാൻ ടൂറിസം ഡെവലപ്മെൻറ് കമ്മിറ്റിയും (ഒംറാൻ) ഒമാനിലെ ഏറ്റവും വലിയ ഭക്ഷ്യോത്സവ സംഘാടകരായ മസ്കത്ത് ഇൗറ്റ്സും അംഗങ്ങളാണ്. കടൽതീരങ്ങൾ ഉപയോഗപ്പെടുത്തി വിനോദസഞ്ചാര പരിപാടികൾ സംഘടിപ്പിച്ച് പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയെന്ന സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ തൻഫീദിലെ നിർദേശപ്രകാരമാണ് നടപടി. പ്രാദേശിക ചെറുകിട ഇടത്തരം ചെറുകിട സ്ഥാപനങ്ങൾ, പ്രദേശവാസികൾ, സ്ഥാപനങ്ങൾ എന്നിവരും പരിപാടിയുമായി സഹകരിക്കും. കുട്ടികൾക്കും കുടുംബങ്ങൾക്കും, ആകർഷകവും വൈവിധ്യവുമാർന്ന പരിപാടികൾ ബീച്ച് കാർണിവലിൽ ഉണ്ടാകും.

വൈവിധ്യമാർന്ന ഭക്ഷണങ്ങൾ രുചിക്കാൻ അവസരം ലഭിക്കുന്ന സ്ട്രീറ്റ് ഫുഡ് കൗണ്ടറുകൾ, ബീച്ച് ബസാർ, ലൈവ് ബാൻഡ് തുടങ്ങിയവയും കാർണിവലിനെ ആകർഷണമാക്കും. സന്ദർശകർക്ക് വിവിധ ജല-ബീച്ച് വിനോദങ്ങളും ആസ്വദിക്കാനും അവസരമുണ്ടാകും. കടൽതീര വിനോദ പരിപാടി നടത്താൻ കഴിയുന്ന ആദ്യയിടമാണ് സൂർ അൽ ഹദീദ് എന്ന് മസ്കത്ത് നഗരസഭ സീബ് ഡയറക്ടർ എഞ്ചിനീയർ ബദർ അലി അൽ ബഹ്രി പറഞ്ഞു. ഏറ്റവും മികച്ച നിലവാരത്തിലാണ് കോർണിഷ് രൂപകൽപന ചെയ്തിരിക്കുന്നത്. കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും പ്രത്യേക പാതകൾ ഇവിടെയുണ്ട്. റസ്റ്റാറൻറുകളും കഫേകളും ഒരുക്കിയിട്ടുണ്ട്. പ്രദേശവാസികൾക്ക് തങ്ങളുടെ സേവനങ്ങളും ഉൽപന്നങ്ങളും കലാപരമായ മികവുകളും പ്രദർശിപ്പിക്കാൻ അവസരം ലഭിക്കുന്ന ഒന്നായിരിക്കും കാർണിവലെന്നും അദ്ദേഹം പറഞ്ഞു. യൂനിബോട്ട്സിനാണ് വാട്ടർ സ്പോർട്സിെൻറ ചുമതല. അൽ സീബ് ക്ലബിെൻറ നേതൃത്വത്തിൽ ബാസ്കറ്റ്ബാൾ, ബീച്ച് വോളി ബാൾ ടൂർണമെൻറുകൾ നടക്കും. ഭക്ഷണ-പാനീയം, ഫാഷൻ, അനുബന്ധ ഉൽപന്നങ്ങൾ എന്നീ രംഗത്ത് പ്രവർത്തിക്കുന്ന ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും. ഒമാനി പ്രതിഭകളുടെ ലൈവ് സംഗീത പരിപാടികളും സന്ദർശകർക്ക് വേറിട്ട അനുഭവമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story