Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശ്രീധർബാബു സൂർ...

ശ്രീധർബാബു സൂർ ഒ.െഎ.സി.സി പ്രസിഡൻറ്

text_fields
bookmark_border
ശ്രീധർബാബു സൂർ ഒ.െഎ.സി.സി പ്രസിഡൻറ്
cancel
camera_alt???????? ?????

സൂര്‍: ഒ.െഎ.സി.സി സൂര്‍ റീജനല്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം സൂര്‍ കേരള സ്‌കൂളില്‍ നടന്നു. വർക്കിങ് പ്രസിഡൻറ് ഇ.വി പ്രദീപിെൻറ അധ്യക്ഷതയില്‍ നടന്ന യോഗം പ്രസിഡൻറ്  അനില്‍ ഉഴമലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.ആസന്നമായ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തേണ്ടതിെൻറ ആവശ്യകതയും കേന്ദ്രത്തിലെയും കേരളത്തിലെയും ആനുകാലിക രാഷ്ട്രീയ സാഹചര്യവും അനില്‍ ഉഴമലയ്ക്കല്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി പി. ഹരീഷ് കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോർട്ടും ട്രഷറര്‍ സമീര്‍ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

രക്ഷാധികാരി ചിന്നന്‍ മാഷ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. സെക്രട്ടറി സണ്ണി സ്വാഗതവും ബൈജു കുന്നത്ത് നന്ദിയും പറഞ്ഞു.അനിൽ ഉഴമലയ്ക്കലിനെ പുതിയ കമ്മിറ്റിയുടെ രക്ഷാധികാരിയായും ശ്രീധർ ബാബുവിനെ പ്രസിഡൻറായും ഇ.വി പ്രദീപിനെ വർക്കിങ് പ്രസിഡൻറായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സാജു കോശി (വൈസ് പ്രസി.), സിബി ചാക്കോ (ജന. സെക്ര.), ബൈജു കുന്നത്ത്, സക്കീര്‍ (സെക്ര.), പ്രശാന്ത് (ട്രഷ.), അനുലയ രാജ് (ജോ: ട്രഷ.), സണ്ണി സാം (ഇവൻറ് കോഒാഡിനേറ്റര്‍). 21 അംഗ എക്‌സിക്യൂട്ടിവിനെയും തെരഞ്ഞെടുത്തു.സൂര്‍ കമ്മിറ്റി പുനഃസംഘടനക്ക് അംഗീകാരം നല്‍കിയതായി ദേശീയ അധ്യക്ഷന്‍ സിദ്ദീഖ് ഹസ്സന്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story