Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജസ്പിരിൻ...

ജസ്പിരിൻ മരുന്ന് ഒമാനിലും പിൻവലിച്ചു

text_fields
bookmark_border
ജസ്പിരിൻ മരുന്ന്  ഒമാനിലും പിൻവലിച്ചു
cancel

മസ്കത്ത്: വേദനസംഹാരിയായ ജസ്പിരിെൻറ വിൽപന നിർത്തിവെക്കാൻ ആരോഗ്യ മന്ത്രാ ലയം നിർദേശം നിൽകി. ആവശ്യമായ നിലവാരം ഇല്ലെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഗൾഫ് ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രീസ് നിർമിക്കുന്ന ജസ്പിരിൻ 81 ഗ്രാമിെൻറ എല്ലാ ബാച്ചുകളും വിപണിയിൽനിന്ന് പിൻവലിക്കണമെന്ന് കാട്ടി മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു. മരുന്നുകൾ സംബന്ധിച്ച ഗൾഫ് കോർപറേഷൻ കൗൺസിലിെൻറ നിർദേശങ്ങൾക്ക് അനുസൃതമല്ലാത്തതിനാലാണ് മരുന്ന് പിൻവലിക്കുന്നത്. ഇൗ മരുന്നുകൾ ഉപയോഗിക്കുന്നവർ എത്രയും പെെട്ടന്ന് ഡോക്ടറെ കണ്ട് പകരം മരുന്ന് എഴുതിവാങ്ങണമെന്നും മന്ത്രാലയം നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story