Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ ആഡംബര ...

ഇന്ത്യൻ ആഡംബര കപ്പൽ സർവിസ് മസ്കത്തിലേക്ക്

text_fields
bookmark_border
ഇന്ത്യൻ ആഡംബര  കപ്പൽ സർവിസ്  മസ്കത്തിലേക്ക്
cancel

മസ്കത്ത്: മസ്കത്തിലെ ആഡംബര കപ്പൽ രംഗത്തേക്ക് ഇന്ത്യൻ കപ്പലുകളും സാന്നിധ്യമറിയിക ്കുന്നു. ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികളെയും വഹിച്ചുള്ള ആദ്യ ആഡംബര കപ്പൽ ഇൗ വ ർഷം മത്ര തുറമുഖത്തെത്തും. ജി.സി.സി അടക്കം രാജ്യങ്ങൾ താണ്ടി കടന്നുപോവുന്ന സെൻ ക്രൂയിസസിെൻറ ജാലേഷ് ക്രുയിസസ് എന്ന ആഡംബര കപ്പലാണ് മത്ര സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തുന്നത്. സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതതയിലുള്ള എസൽ ഗ്രൂപ് ഒാഫ് ക്രൂയിസ് ബിസിനസാണ് സർവിസ് ആരംഭിക്കുന്നത്. ഇന്ത്യൻ തുറമുഖമായ മുംബൈയിൽനിന്ന് ഏപ്രിൽ 17നാണ് കപ്പൽ യാത്ര ആരംഭിക്കുന്നത്. ചെന്നൈ, കൊച്ചി, േഗാവ തുറമുഖങ്ങൾ വഴി കടന്നുപോകുന്ന ആഡംബര കപ്പൽ മസ്കത്ത്, അബൂദബി, ദുബൈ, കൊളംബോ, മലേഷ്യ, സിംഗപൂർ രാജ്യങ്ങളും സന്ദർശിക്കും. രണ്ടായിരം പേർക്കുള്ള സൗകര്യമാണ് കപ്പലിലുള്ളത്.

മത്ര തുറമുഖത്ത് നിരവധി യുറോപ്യൻ ആഡംബര കപ്പലുകൾ നേരത്തെ തന്നെ എത്താറുണ്ട്. അടുത്തകാലത്തായി ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള കപ്പൽ യാത്രക്കാരുടെ എണ്ണവും വർധിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് നിരവധി കപ്പലുകൾ വർഷംതോറും എത്താറുണ്ട്. ഇത്തരം കപ്പലുകളിൽ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഒമാനിലെത്തുന്നത്. ഒമാനിലെ പ്രകൃതി സവിശേഷതകളും മറ്റ് സൗകര്യങ്ങളും പ്രേത്യകതകളും വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി ഒമാനെ മാറ്റിയിട്ടുണ്ട്. ഏഷ്യയിലെ പ്രമുഖ രാജ്യമായ ഇന്ത്യയുംകൂടി ഇൗ മേഖലയിലെത്തുന്നതോടെ വിനോദ സഞ്ചാര മേഖലക്ക് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story