Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശൂന്യ ചത്വരം...

ശൂന്യ ചത്വരം കീഴടക്കാൻ ഒമാനി വനിതകൾ

text_fields
bookmark_border
ശൂന്യ ചത്വരം കീഴടക്കാൻ  ഒമാനി വനിതകൾ
cancel

മസ്കത്ത്: കാൽനടയാത്രയിലൂടെ ശൂന്യചത്വരം (റൂബൽ ഖാലി) കീഴടക്കാൻ ഒമാനി വനിതകൾ. ബ ്രിട്ടീഷ് സൈന്യത്തിൽ സേവനം ചെയ്ത ബ്രിട്ടീഷുകാരി ജാനി മക്ഗിലിനൊപ്പമാണ് അസീർ അൽ സബ്രി, ബെയ്ദ അൽ സദ്ജലി എന്നീ ഒമാനി വനിതകൾ യാത്ര തിരിച്ചത്. സ്ത്രീകളുടെ മാത്രം സംഘം ശൂന്യചത്വരത്തിലൂടെ ആദ്യമായി നടത്തുന്ന പര്യടനമാണിത്. 800 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രാപഥത്തിൽ ഇവർ പകുതിയിലധികം ദൂരം പിന്നിട്ടു കഴിഞ്ഞു. വുസ്ത ഗവർണറേറ്റിലൂെടയാണ് സംഘം ഇപ്പോൾ സഞ്ചരിച്ചുെകാണ്ടിരിക്കുന്നത്. ഡിസംബർ പത്തിന് ഹഷ്മാനിൽനിന്നാണ് ഇവർ യാത്രയാരംഭിച്ചത്. വിവിധ സംസ്കാരങ്ങൾ മനസ്സിലാക്കാൻ വേണ്ടിയാണ് യാത്രയെന്ന് ഇവർ പുറത്തുവിട്ട ആദ്യ വിഡിയോ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story