Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവളർച്ചയുടെ...

വളർച്ചയുടെ വഴിയിൽ മസ്കത്ത് വിമാനത്താവളം

text_fields
bookmark_border
വളർച്ചയുടെ വഴിയിൽ മസ്കത്ത് വിമാനത്താവളം
cancel

മസ്കത്ത്: ഇൗ വർഷം 1.6 കോടിയോളം യാത്രക്കാർ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
ഇതോടെ രാജ്യത്തിെൻറ ചരിത്രത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് രേഖപ്പെടുത്തുന്ന വർഷമാകും 2018. മികച്ച പുതിയ വിമാനത്താവളത്തിനുള്ള വേൾഡ് ട്രാവൽ അവാർഡ് കഴിഞ്ഞ ദിവസം ലിസ്ബണിൽ നടന്ന ചടങ്ങിൽ മസ്കത്ത് വിമാനത്താവളത്തിന് സമ്മാനിച്ചിരുന്നു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൗ വർഷം ഇതിനകംതന്നെ മുമ്പില്ലാത്ത വിധം യാത്രക്കാരെത്തിയതായി ഒമാൻ വിമാനത്താവള മാനേജ്മെൻറ് കമ്പനി (ഒ.എ.എം.സി) സി.ഇ.ഒ െഎമൻ ബിൻ അഹ്മദ് ആൽ ഹുസ്നി പറഞ്ഞു.

ഒമാൻ വിമാനത്താവള സേവനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ കൂടുതൽ യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020ഒാടെ ലോകത്തെ മികച്ച 20 വിമാനത്താവളങ്ങളിൽ ഉൾപ്പെടണമെന്ന സർക്കാറിെൻറ ദേശീയനയം സഫലമാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സ്റ്റാറ്റിസ്റ്റിക്സ് -ഇൻഫർമേഷൻ ദേശീയ കേന്ദ്രത്തിെൻറ (എൻ.സി.എസ്.െഎ) കണക്ക് പ്രകാരം ഇൗ വർഷം ഒമാനിലിറങ്ങിയ വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണം 1.403 കോടിയാണ്. 2018 ജനുവരിക്കും ഒക്ടോബറിനുമിടയിൽ 89,368 വിമാനങ്ങളാണ് മസ്കത്ത് വിമാനത്താവളത്തിലിറങ്ങിയത്. 2017നെ അപേക്ഷിച്ച് 5.2 ശതമാനം കൂടുതലാണിത്.

പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം തുറന്നതോടെ രാജ്യത്തിെൻറ യാത്ര-വിനോദസഞ്ചാര മേഖല ക്രമേണ വളരുകയാണ്. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന് വലിയ പ്രയത്നമാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം നടത്തുന്നത്. രാജ്യത്തിെൻറ ആതിഥ്യത്തിെൻറ യഥാർഥ അർഥവും രാജ്യത്തിെൻറ പ്രകൃതിഭംഗിയും പ്രതിഫലിപ്പിക്കാനാണ് ശ്രമം. ഒമാെൻറ വിനോദസഞ്ചാര വികസനത്തിൽ വിമാനത്താവള വികസനത്തിന് പ്രധാന പങ്കുണ്ട്. മികവിലേക്കുള്ള യാത്രയുടെ മറ്റൊരു അധ്യായം എഴുതിച്ചേർക്കാനുള്ള പ്രയത്നങ്ങൾക്ക് അടിവരയിടുന്നതാണ് വേൾഡ് ട്രാവൽ അവാർഡ്. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനും അവരുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനും വിമാനത്താവളങ്ങൾ കാര്യക്ഷമമായി നടത്തിക്കൊണ്ടു പോകുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ പ്രധാന കാര്യമാണെന്നും െഎമൻ ബിൻ അഹ്മദ് ആൽ ഹുസ്നി അഭിപ്രായപ്പെട്ടു.

2018 മാർച്ച് 20നാണ് പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം തുറന്നത്. 5,80,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിമാനത്താവളത്തിന് പ്രതിവർഷം രണ്ട് കോടി യാത്രക്കാരെ ഉൾക്കൊള്ളുന്നതിനുള്ള ശേഷിയുണ്ട്. ഒമാനി പൈതൃകം പ്രതിഫലിപ്പിക്കുന്ന വിമാനത്താവളത്തിെൻറ വാസ്തുശിൽപ മാതൃകക്കും അത്യാധുനിക സാേങ്കതികവിദ്യകൾക്കും യാത്രക്കാരിൽനിന്ന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. പ്രതിവർഷം എട്ട് കോടി ജനങ്ങളെ ഉൾക്കൊള്ളാവുന്ന വിധം വികസിപ്പിക്കാവുന്ന രീതിയിലാണ് വിമാനത്താവളം രൂപകൽപന ചെയ്തിരിക്കുന്നത്. നാല് കിലോമീറ്റർ റൺവേ, 103 മീറ്റർ എയർ ഒബ്സർവേഷൻ ടവർ, എയർ കാർഗോ ടെർമിനൽ, കാറ്ററിങ് ടെർമിനൽ, വിമാന അറ്റകുറ്റപ്പണി െകട്ടിടം തുടങ്ങിയവ വിമാനത്താവളം ഉൾക്കൊള്ളുന്നു. കൂടാതെ യാത്രാ നടപടികൾ പൂർത്തീകരിക്കുന്നതിന് 118 ബൂത്തുകൾ, 82 പാസ്പോർട്ട്-എമിഗ്രേഷൻ കൺട്രോൾ കൗണ്ടറുകൾ തുടങ്ങിയവയുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story