Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅംബാസഡർ ട്രോഫി...

അംബാസഡർ ട്രോഫി ക്വിസ് മത്സരം അൽ ഗൂബ്ര സ്കൂൾ ജേതാക്കൾ

text_fields
bookmark_border
അംബാസഡർ ട്രോഫി ക്വിസ് മത്സരം അൽ ഗൂബ്ര സ്കൂൾ ജേതാക്കൾ
cancel

മസ്കത്ത്: അംബാസഡർ ട്രോഫിക്കായുള്ള വാർഷിക ഇൻറർ സ്കൂൾ ക്വിസ് മത്സരത്തിൽ അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ ജേതാക്കളായി. ഇത് തുടർച്ചയായ നാലാംവർഷമാണ് അൽ ഗൂബ്ര സ്കൂൾ ജേതാക്കളാകുന്നത്. ‘സ്വാശ്രയം എന്ന തത്വത്തിൽ ഉറച്ചുനിൽക്കുന്നതിൽ ഇന്ത്യ വിജയിച്ചുവോ’ എന്ന വിഷയത്തിലായിരുന്നു ഇൗ വർഷം മത്സരം. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിെൻറ രക്ഷാകർതൃത്വത്തിൽ വാദി കബീർ ഇന്ത്യൻ സ്കൂളിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ അംബാസഡർ മുനു മഹാവർ മുഖ്യാതിഥിയായിരുന്നു.

സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ബേബി സാം സാമുവൽ, വാദി കബീർ സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ രാജേന്ദ്ര വേദ്, എസ്.എം.സി പ്രസിഡൻറ് അൽക്കേഷ് ജോഷി, എജുക്കേഷനൽ അഡ്വൈസർ എം.പി വിനോഭ തുടങ്ങിയവർ സംബന്ധിച്ചു. രണ്ട് അംഗങ്ങൾ വീതമുള്ള 15 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. ഋതു ആൻഡ്രൂസ് മച്ചിലത്തും അനിരുദ്ധ് ഗോവിലുമായിരുന്നു ജേതാക്കളായ അൽ ഗൂബ്ര സ്കൂൾ ടീമിലെ അംഗങ്ങൾ. മികച്ച പ്രസംഗകയായി ഋതു ആൻഡ്രൂസിനെ തെരഞ്ഞെടുത്തു. അനിരുദ്ധ് ഗോവിലിനെ ഫസ്റ്റ് റണ്ണർ അപ്പായും സലാല സ്കൂളിലെ ഡാരിൻ കാർവാലോയെ രണ്ടാമത്തെ റണ്ണർ അപ്പായും തെരഞ്ഞെടുത്തു. മികച്ച എതിർവാദത്തിനുള്ള സമ്മാനം അനിരുദ്ധിനാണ്. വിജയികൾക്കുള്ള സമ്മാനങ്ങൾ അംബാസഡർ വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story