Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഏഷ്യൻ വംശജനെ...

ഏഷ്യൻ വംശജനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

text_fields
bookmark_border
ഏഷ്യൻ വംശജനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
cancel

മസ്കത്ത്: ബിസിനസ് തർക്കത്തെ തുടർന്ന് ഏഷ്യൻ വംശജനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. മബേലയിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യൻ വംശജനായ പ്രതിയെ അൽ ഖൂദ് പൊലീസ് സ്റ്റേഷനിലെ കുറ്റാന്വേഷണ വിഭാഗം പിടികൂടി. ഇരുവരും ഏത് രാജ്യക്കാർ ആണെന്നത് വ്യക്തമല്ല. പ്രതിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. 

വീട്ടുമുറ്റത്ത് മൃതദേഹം കിടക്കുന്നതായ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊല്ലപ്പെട്ടയാൾ നൽകാനുള്ള പണം കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman crime
Next Story