Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമറൈൻ ഫെസ്റ്റിവൽ:...

മറൈൻ ഫെസ്റ്റിവൽ: സന്ദർശകരായെത്തിയത് നാലു ലക്ഷത്തിനടുത്ത് ആളുകൾ

text_fields
bookmark_border
മറൈൻ ഫെസ്റ്റിവൽ: സന്ദർശകരായെത്തിയത് നാലു ലക്ഷത്തിനടുത്ത് ആളുകൾ
cancel

മസ്കത്ത്: വടക്കൻ ബാത്തിന മറൈൻ ഫെസ്റ്റിവൽ സുഹാറിലെ വിലായത്തിലെ അൽ മണിയൽ പാർക്കിൽ സമാപിച്ചു. മന്ത്രിമാരുടെ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ സയ്യിദ് സുലൈമാൻ ബിൻ ഹമൂദ് അൽ ബുസൈദിയുടെ മേൽനോട്ടത്തിലായിരുന്നു സമാപന ചടങ്ങുകൾ. ഉത്സവം വിജയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ഉൽപ്പാദനക്ഷമമായ കുടുംബങ്ങളുടെയും ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും പങ്കിനെ ഗവർണർ മുഹമ്മദ് ബിൻ സുലൈമാൻ അൽ കിന്ദി അഭിനന്ദിക്കുകയും ചെയ്തു. ഒരു മാസം നീണ്ടുനിന്ന ഉത്സവ പരിപാടികളിൽ 384,474ലധികം ആളുകളാണ് എത്തിയത്. ഉൽപ്പാദനക്ഷമതയുള്ള കുടുംബങ്ങൾ അവരുടെ സ്റ്റാളുകൾ വഴി 40,000 റിയാലിന്‍റെ കച്ചവടവും നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanMarine Festival
News Summary - Marine Festival
Next Story