Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫ്ലാറ്റിൽ പൂട്ടിയിട്ട...

ഫ്ലാറ്റിൽ പൂട്ടിയിട്ട യുവതി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി 

text_fields
bookmark_border

മസ്കത്ത്: ഫ്ലാറ്റിൽ ബലമായി പൂട്ടിയിട്ട ഏഷ്യൻ വംശജയായ യുവതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. റൂവിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. കെട്ടിടത്തിെൻറ മൂന്നാം നിലയിലെ ജനാലയിൽനിന്ന് റോഡിലേക്ക് ചാടിയ യുവതിയെ ഒന്നിലധികം പരിക്കുകളോടെ ഖൗല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയിൽനിന്ന് മൊഴിയെടുത്ത ശേഷം പൊലീസ് നടത്തിയ തിരച്ചിലിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ഏഷ്യൻ വംശജരെ പൊലീസ് പിടികൂടി. വിസിറ്റിങ് വിസയിൽ എത്തിച്ച യുവതിയെ പീഡിപ്പിക്കുന്നതിനും അനാശാസ്യ വൃത്തിക്ക് ഉപയോഗിക്കുന്നതിനും ഫ്ലാറ്റിൽ ബലമായി പൂട്ടിയിടുകയായിരുന്നു. ജനാല പൊട്ടിച്ചാണ് യുവതി പുറത്തേക്ക് ചാടിയത്. കേസ് തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തട്ടിക്കൊണ്ടുപോകൽ അടക്കം വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - lady jumped down from the flat where she locked-oman-gulfnews
Next Story