Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ സ്കൂൾ...

ഇന്ത്യൻ സ്കൂൾ പ്രേവശനം: ഒാൺലൈൻ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി

text_fields
bookmark_border
ഇന്ത്യൻ സ്കൂൾ പ്രേവശനം: ഒാൺലൈൻ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി
cancel

മസ്കത്ത്: തലസ്ഥാന നഗരിയിലെ ആറ് ഇന്ത്യൻ സ്കൂളിലേക്കും അൽ അവാബി ഫീഡർ സ്കൂളിേലക്കുമുള്ള ഒാൺലൈൻ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. ഒാൺലൈൻ അപേക്ഷയുടെ പകർപ്പുകൾ ഇൗമാസം 15 മുതൽ  ഇന്ത്യൻ സ്കൂളുകളിൽ സ്വീകരിച്ചുതുടങ്ങും. അടുത്ത മാസം 15ന് ഉച്ചക്ക് രണ്ടുമണി വരെയാണ് ഒാൺലൈനിലും സ്കൂളുകളിലും അപേക്ഷ സ്വീകരിക്കുന്നതിനുള്ള  അവസാന തീയതി. ആദ്യം ഒാൺലൈനിൽ രജിസ്റ്റർ ചെയ്യുകയും പിന്നീട് ആറു സ്കൂളിൽ ഏതെങ്കിലും ഒന്നിൽ അപേക്ഷകളും മറ്റു രേഖകളും സമർപ്പിക്കുകയും ചെയ്താൽ മാത്രമേ അപേക്ഷക്ക് സാധുതയുണ്ടാകൂ. ഒരു അപേക്ഷക്ക് 15 റിയാലാണ് ഫീസ്. നറുക്കെടുപ്പ് വഴിയാകും സീറ്റുകൾ അലോട്ട് ചെയ്യുക. ഇൗവർഷം മൊത്തം 3908 ഒഴിവുകളാണ് കണക്കായിട്ടുള്ളത്. ഏപ്രിലോടെ ഒഴിവുകൾ വർധിക്കാനാണ് സാധ്യത. സ്കൂൾ വാർഷിക പരീക്ഷ കഴിയുന്നതോടെ നിരവധി പേർ വിടുതൽ സർട്ടിഫിക്കറ്റുകൾ വാങ്ങി പോവാൻ സാധ്യതയുണ്ട്. ഇതിന് ശേഷം മാത്രമേ വ്യക്തമായ ചിത്രം തെളിയൂ. നിലവിൽ ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത് കെ.ജി ഒന്നിലാണ്, 2290 ഒഴിവുകൾ.  കെജി രണ്ട് -433, ഒന്നാം ക്ലാസ് - 493, രണ്ട് -88, മൂന്ന് -125, നാല് -137, അഞ്ച് -78, ആറ് -76, ഏഴ് -78, എട്ട് -62, ഒമ്പത് -48 എന്നിങ്ങനെയാണ് മറ്റ് ക്ലാസുകളിലെ ഒഴിവുകൾ. നിലവിൽ ഏറ്റവും കൂടുതൽ സീറ്റൊഴിവുള്ളത് മബേല ഇന്ത്യൻ സ്കൂളിലാണ്. എല്ലാ ക്ലാസുകളിലുമായി  939 സീറ്റുകളാണ് ഇവിടെ ഒഴിവുള്ളത്. ഇന്ത്യൻ സ്കുൾ മസ്കത്ത്, വാദി കബീർ, ദാർസൈത്ത് എന്നിവിടങ്ങളിൽ ഉച്ചക്ക് ശേഷം ഷിഫ്റ്റുകൾ ഉണ്ടായിരിക്കും. മസ്കത്ത് സ്കുളിൽ കെ.ജി ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 480 സീറ്റുകളുണ്ട്. വാദികബീർ സ്കൂളിൽ കെ.ജി ഒന്നുമുതൽ  അഞ്ചുവരെ 347 സീറ്റുകളാണ് ഉള്ളത്. ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിൽ  കെ.ജി ഒന്ന് മുതൽ നാലുവരെ  351 സീറ്റുകളും അൽ അവാബി ഫീഡർ സ്കൂളിൽ ഉച്ചക്ക് ശേഷം 125 സീറ്റുകളുമാണ് ഉള്ളത്. ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിൽ വിവിധ ഇന്ത്യൻ സ്കൂളുകളിലായി മൊത്തം 1178 സീറ്റുകളാണുള്ളത്.  

അൽ അവാബി സ്കൂളിലേക്ക് ആദ്യമായാണ് അപേക്ഷ ക്ഷണിക്കുന്നത്. െഎ.എസ്.എം അൽ ഗൂബ്ര എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇൗ വർഷം അൽ ഗൂബ്രയിലെ വില്ലയിലാണ് സ്കൂൾ പ്രവർത്തിക്കുക. നിലവിൽ കെ.ജി ഒന്നിൽ 315 കുട്ടികൾക്കും കെ.ജി ടു വൈകുന്നേര ഷിഫ്റ്റിൽ 125 സീറ്റുകളുമാണ് ഇവിടെയുള്ളത്.  അൽ അവാബിയിലെ സ്കൂളിെൻറ നിർമാണ പ്രവർത്തനങ്ങൾ ഇൗ വർഷം അവസാനത്തോടെ  പൂർത്തിയാകുമെന്ന് കരുതുന്നു. തുടർന്നുള്ള അധ്യയന വർഷം വില്ലയിൽനിന്ന് സ്കൂൾ ഇങ്ങോേട്ടക്ക് മാറ്റും. അൽ അവാബി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതോടെ ഇന്ത്യൻ സ്കൂൾ മസ്കത്ത് അൽ ഗൂബ്ര ശാഖ ഇല്ലാതാവും. അൽ അവാബി സ്കൂളിൽ തുടക്കത്തിൽ കെ.ജി ഒന്നുമുതൽ ഏഴുവരെ ക്ലാസുകളാണ് ഉണ്ടാവുക. പിന്നീട് ആവശ്യമനുസരിച്ച് ക്ലാസുകൾ വർധിപ്പിക്കും.  ഇൗ വർഷം ആരംഭത്തിൽ തന്നെ കൂടുതൽ സീറ്റുകൾ ലഭ്യമാക്കിയതിനാൽ സ്കൂൾ പ്രവേശനം ആദ്യ നടുക്കെടുപ്പിൽ തന്നെ പൂർത്തിയാവാനാണ് സാധ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindian school-gulf news
News Summary - indian school-oman-gulf news
Next Story