Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൊതുസദാചാരം...

പൊതുസദാചാരം ലംഘിക്കുന്ന ചിത്രങ്ങൾ; 3000ത്തിലധികം മധുരപലഹാരങ്ങൾ പിടിച്ചെടുത്തു

text_fields
bookmark_border
പൊതുസദാചാരം ലംഘിക്കുന്ന ചിത്രങ്ങൾ; 3000ത്തിലധികം മധുരപലഹാരങ്ങൾ പിടിച്ചെടുത്തു
cancel

മസ്കത്ത്: പൊതുസദാചാരം ലംഘിക്കുന്ന ചിത്രങ്ങൾ അടങ്ങിയ, കുട്ടികൾക്കുള്ള മൂവായിരത്തിലധികം മധുരപലഹാരങ്ങൾ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ദാഖിലിയയിൽ നിന്ന് പിടികൂടി. മാർക്കറ്റ് റഗുലേഷൻ ആൻഡ് കൺട്രോൾ വിഭാഗം നിസ്വയിലെ വാണിജ്യ സ്ഥാപനത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്.

ഇത്തരം പ്രവൃത്തികൾ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍റെയും എക്സിക്യൂട്ടിവ് ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് അധികൃതർ പറഞ്ഞു. ഗവർണറേറ്റിലെ കടകളിലും വാണിജ്യ കേന്ദ്രങ്ങളിലും പതിവ് സന്ദർശനത്തിന്‍റെ ഭാഗമായിരുന്നു പരിശോധന. പിടിച്ചെടുത്ത സാധനങ്ങൾ കണ്ടുകെട്ടുകയും പിഴ ചുമത്തുകയും ചെയ്തു. ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്നതിന് നിരോധനമുണ്ടെന്ന് അറിയില്ലെന്നായിരുന്നു സ്ഥാപന ഉടമ പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Images that violate public morals; More than 3000 sweets were caught.
Next Story