Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാട്ടുമരൈതകൾ...

കാട്ടുമരൈതകൾ നട്ടുപിടിപ്പിക്കൽ കാമ്പയിൻ പുരോഗമിക്കുന്നു

text_fields
bookmark_border
കാട്ടുമരൈതകൾ നട്ടുപിടിപ്പിക്കൽ കാമ്പയിൻ പുരോഗമിക്കുന്നു
cancel
camera_alt

ദോഫാര്‍ ഗവര്‍ണറേറ്റിൽ 40 ലക്ഷം കാട്ടുമരത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനുള്ള

കാമ്പയിനിൽനിന്ന്

സലാല: ദോഫാര്‍ ഗവര്‍ണറേറ്റിൽ 40 ലക്ഷം കാട്ടുമരത്തെകൾ നട്ടുപിടിക്കുന്നതിനുള്ള പ്രവര്‍ത്തന കാമ്പയിന്‍ പുരോഗമിക്കുന്നു. സലാല, മിര്‍ബാത്ത്, താഖ, റഖ്‌യൂത്ത്, ദല്‍ഖൂത്ത് വിലായത്തുകളിലെ മലനിരകളിലും ഉയര്‍ന്നപ്രദേശങ്ങളിലുമാണ് മരത്തൈനടല്‍ കാമ്പയിന്‍ നടക്കുന്നത്. പരിസ്ഥിതിവിഭാഗത്തിന്റെ കീഴില്‍ ദോഫാര്‍ നഗരസഭയുടെയും ഒ.ക്യു.പി.ഐ, വാലി ഇനീഷ്യേറ്റിവ് എന്നിവയുടെയും പ്രാദേശിക സമൂഹത്തിന്റെയും സഹകരണത്തോടെ നടക്കുന്ന കാമ്പയില്‍ ജൂലൈ 24 വരെ തുടരും.

ഒമാനിലാകമാനം 10 ദശലക്ഷം മരത്തൈകള്‍ നടാനുള്ള ദേശീയപദ്ധതിയുടെ ഭാഗമാണ് ദോഫാറിലെ മരംനടല്‍ പ്രവൃത്തികള്‍. നാല് വര്‍ഷങ്ങളായി നടന്നുവരുന്ന കാമ്പയിനില്‍ കഴിഞ്ഞകാലങ്ങളില്‍ ലക്ഷക്കണക്കിന് മരത്തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു. ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രകൃതിദത്തപ്രദേശങ്ങളിലും ഇടയപ്രദേശങ്ങളിലും സസ്യജാലങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിദ്ര്‍, കാട്ട് അത്തിപ്പഴം, കറ്റാര്‍വാഴ എന്നിവയുള്‍പ്പെടെ സുല്‍ത്താനേറ്റില്‍ പ്രശസ്തമായ കാട്ടുണര തൈകളാണ് കാമ്പയിനിലൂടെ നട്ടുപിടിപ്പിക്കുന്നത്. ഇതിനായി തൈകളും വിത്തുകളും നേരത്തേതന്നെ പരിസ്ഥിതിവിഭാഗം ഒരുക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewscampaignDhofar Governorateforest plantation
News Summary - Forest plantation campaign progresses
Next Story