Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിരോധന...

നിരോധന കാലയളവിൽ മത്സ്യബന്ധനം; 184 കിലോ ചെമ്മീൻ പിടികൂടി

text_fields
bookmark_border
നിരോധന കാലയളവിൽ മത്സ്യബന്ധനം; 184 കിലോ ചെമ്മീൻ പിടികൂടി
cancel
camera_alt

പിടികൂടിയ ചെമ്മീൻ

മസ്കത്ത്: നിരോധന കാലയളവിൽ മത്സ്യബന്ധനം നടത്തിയ 184 കിലോ ചെമ്മീൻ മസ്കത്തിലെ ഫിഷറീസ് കൺട്രോൾ ടീം പിടികൂടി. നിയമ ലംഘകർക്കെതിരെ നടപടികൾ പൂർത്തിയാക്കിയതായി കൃഷി, മത്സ്യ, ജലവിഭവ മന്ത്രാലയം അറിയിച്ചു. മറ്റൊരു സംഭവത്തിൽ, അൽ ദാഹിറ ഗവർണറേറ്റിലെ കടകളിലൊന്നിൽനിന്ന് കാലഹരണപ്പെട്ട കീടനാശിനികൾ പിടികൂടി. ജനറൽ ഡയറക്‌ടറേറ്റ് ഓഫ് അഗ്രികൾച്ചറൽ വെൽത്ത് ആൻഡ് വാട്ടർ റിസോഴ്‌സസിലെ കൺട്രോൾ ഡിപ്പാർട്മെന്‍റ് സംഘം നടത്തിയ പരിശോധനയിലാണ് യാങ്കുൾ വിലായത്തിലെ കടയിൽനിന്ന് കീടനാശിനികൾ പിടികൂടിയത്. നിയമ നടപടികൾ പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatRestraining period Fishing
News Summary - Fishing during the restraining period
Next Story