Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാറിനുള്ളിൽ...

കാറിനുള്ളിൽ തനിച്ചായ ബാലൻ ശ്വാസംമുട്ടി മരിച്ചു 

text_fields
bookmark_border
കാറിനുള്ളിൽ തനിച്ചായ ബാലൻ ശ്വാസംമുട്ടി മരിച്ചു 
cancel

മസ്കത്ത്: കാറിനുള്ളിൽ മണിക്കൂറുകൾ തനിച്ചായ ബാലൻ ശ്വാസംമുട്ടി മരിച്ചു. അഞ്ചുവയസ്സുകാരനാണ് മരണപ്പെട്ടതെന്ന് റോയൽ ഒമാൻ പൊലീസ് ട്വിറ്ററിൽ അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റ് 22ന് രണ്ടാം പെരുന്നൾ ദിനത്തിലാണ് സംഭവം. രക്ഷാകർത്താക്കൾ കാറിനുള്ളിൽ ഇരുത്തി പോയതാണെന്നാണ് സൂചന. കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ചിരുത്തി പോകരുതെന്ന് റോയൽ ഒമാൻ പൊലീസ് രക്ഷാകർത്താക്കൾക്ക് മുന്നറിയിപ്പ് നൽകി.

അങ്ങനെ ഇരുത്തി പോകേണ്ടിവരുന്ന പക്ഷം കാറിനുള്ളിലെ എയർ കണ്ടീഷനർ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മുന്നറിയിപ്പുകൾ ഏറെ നൽകുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഖേദകരമാണെന്ന് ഒമാൻ റോഡ് സേഫ്റ്റി അസോസിയേഷൻ സി.ഇ.ഒ അലി അൽ ബർവാനി പറഞ്ഞു. പൂട്ടിയിട്ട കാറിനുള്ളിൽ 80 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾ മരണപ്പെടാനുള്ള സാധ്യതയേറെയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsdied in car
News Summary - died in car-oman-oman news
Next Story