Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക്രൗൺപ്ലാസ...

ക്രൗൺപ്ലാസ ഹോട്ടൽ നവീകരണത്തിന് ശേഷം തുറന്നു

text_fields
bookmark_border
ക്രൗൺപ്ലാസ ഹോട്ടൽ നവീകരണത്തിന് ശേഷം തുറന്നു
cancel

മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിലെ ആദ്യ ഹോട്ടലുകളിൽ ഒന്നായ ക്രൗൺപ്ലാസ ഇനി പുതുമോടിയിൽ സന്ദർശകരെ സ്വാഗതം ചെയ്യും. 100 ദിവസം നീണ്ട അറ്റകുറ്റപ്പണികൾക്കുശേഷം ഹോട്ടൽ കഴിഞ്ഞദിവസം പ്രവർത്തനമാരംഭിച്ചു. വീണ്ടും തുറക്കുന്നതിെൻറ ഭാഗമായി ഗൾഫ് ഹോട്ടൽ (ഒമാൻ) ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും ഇൻറർകോണ്ടിനെൻറൽ ഹോട്ടൽസ് ഗ്രൂപ് അംഗങ്ങളുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പെങ്ക
ടുത്തു. വരും വർഷങ്ങളിൽ ഒമാനിലെ ടൂറിസം മേഖല വലിയ വളർച്ച കൈവരിക്കുമെന്ന് ഗൾഫ് ഹോട്ടൽ (ഒമാൻ) ഡയറക്ടർ ബോർഡ് പ്രതിനിധി ഹന്നാഹ് മാക്കി പറഞ്ഞു.

ഹോട്ടലിെൻറ പരമ്പരാഗത തനിമ നിലനിർത്തിയാണ് സുഖസൗകര്യങ്ങൾ വർധിപ്പിച്ചിരിക്കുന്നതെന്നും ഹന്നാഹ് മാക്കി പറഞ്ഞു. 200 മുറികളും സ്യൂട്ടുകളുമാണ് ഹോട്ടലിൽ ഉള്ളത്. അന്താരാഷ്ട്ര മികവുള്ള ആറു റസ്റ്റാറൻറുകളും ലോഞ്ചുകളും ഇവിടെയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newscrown plaza
News Summary - crown plaza-oman-gulf news
Next Story