Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വദേശികളെ...

സ്വദേശികളെ പിരിച്ചുവിടില്ലെന്ന് കമ്പനികൾ

text_fields
bookmark_border
സ്വദേശികളെ പിരിച്ചുവിടില്ലെന്ന് കമ്പനികൾ
cancel
camera_alt

സ്വദേശികളുടെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന തൊഴിൽമന്ത്രാലയം കമ്മിറ്റി യോഗം

മസ്കത്ത്: സ്വദേശികളെ പിരിച്ചുവിടില്ലെന്ന് വിവിധ സ്വകാര്യ കമ്പനികൾ ഉറപ്പുനൽകിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. പത്തോളം കമ്പനികളിലെ 1315 ഒമാനികൾക്കാണ് തൊഴിൽ നഷ്ടമാകാതിരിക്കുക. ഇൗ കമ്പനികൾ കൂടുതലും എണ്ണ-വാതക മേഖലയിൽ പ്രവർത്തിക്കുന്നവയാണ്. സ്വദേശികളെ പിരിച്ചുവിടുന്ന തീരുമാനത്തെ തുടർന്ന് തൊഴിൽ മന്ത്രാലയത്തിെൻറ കീഴിലുള്ള പ്രത്യേക കമ്മിറ്റി ചർച്ചയിലാണ് തീരുമാനത്തിൽ മാറ്റമുണ്ടായത്. വേതനം കുറച്ചായിരിക്കും ഇവരെ ജോലിയിൽ നിലനിർത്തുക. വേതനത്തിലെ കുറവിന് അനുസരിച്ച് ജോലിസമയത്തിലും കുറവുണ്ടാകും. കമ്പനികൾ ഉന്നയിച്ച മറ്റു വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil companies
News Summary - Companies that do not dismiss natives
Next Story