Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസെവൻസ്...

സെവൻസ് ടൂർണമെൻറിൽ  ദോഫാർ എഫ്.സി ചാമ്പ്യന്മാർ

text_fields
bookmark_border
സെവൻസ് ടൂർണമെൻറിൽ  ദോഫാർ എഫ്.സി ചാമ്പ്യന്മാർ
cancel

സലാല: ദോഫാർ ഫുട്ബാൾ ക്ലബ്  സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ദോഫാർ എഫ്.സി  റീമ എഫ്.സി യെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ച് ചാമ്പ്യൻമാരായി. ലൂസേഴ്‌സ് ഫൈനലിൽ സാപ്പിൽ എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപിച്ച് അൽ ഖസീം എഫ്.സി മൂന്നാം സ്ഥാനക്കാരായി. 
സലാല ലുലു ഹൈപ്പർമാർക്കറ്റിന് സമീപമുള്ള ഗൾഫ് സ്റ്റേഡിയത്തിൽ രാത്രി വൈകി നടന്ന മത്സരം കാണാൻ നൂറുകണക്കിന് ഫുട്ബാൾ ആസ്വാദകർ എത്തിയിരുന്നു. മത്സരത്തിന് മുമ്പ് ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് പി.ടി. സബീർ കളിക്കാരെ പരിചയപ്പെട്ടു. നാലു ടീമുകൾ പങ്കെടുത്ത വെറ്ററൻസ് മത്സരത്തിലും ദോഫാർ എഫ്.സി തന്നെയാണ് വിജയിച്ചത്. ടൂർണമെൻറിലെ മികച്ച ടീമിനുള്ള അവാർഡിന് അൽ ഖസീം എഫ്.സി അർഹരായി. എമേർജിങ് പ്ലെയറായി പ്രീജിത്തിനെയും മികച്ച കളിക്കാരനായി നബ്ഹാനെയും തെരഞ്ഞെടുത്തു. റഫീഖാണ് മികച്ച ഗോൾ കീപ്പർ. ജംഷീർ കൂടുതൽ ഗോളുകൾ നേടി. ജംഷദ് അലി, ശിഹാബ് എന്നിവരാണ് ഫൈനൽ മത്സരങ്ങൾ നിയന്ത്രിച്ചത്. 
പവിത്രൻ കാരായി, ദാസ് റീമ, സജി ഗൾഫ്‌ സെൻറർ, പ്രിസ്റ്റി, പ്രമേഷ് ബാബു, കൺവീനർ സലാം എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ സുധാകരൻ സ്വാഗതവും ശബീർ കാലടി നന്ദിയും പറഞ്ഞു. മൻസൂർ പട്ടാമ്പി സമാപന പരിപാടികൾ നിയന്ത്രിച്ചു. ടൂർണമെൻറിൽ പത്തു ടീമുകളാണ് പങ്കെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story