Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിസക്കച്ചവടം:...

വിസക്കച്ചവടം: സ്വദേശി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
Arrest
cancel

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസക്കച്ചവടം നടത്തിയ കേസിൽ സ്വദേശി ഉൾെപ്പടെ നാല് പേർ പിടിയിൽ. രണ്ട് ഈജിപ്ത് പൗരന്മാരെയും ഒരു ചൈനക്കാരനെയുമാണ് കുവൈത്തിയെ കൂടാതെ പിടികൂടിയത്. 20 കമ്പനികളുടെ പേരിൽ 232 തൊഴിലാളികളെയാണ് ഇവർ കുവൈത്തിലെത്തിച്ചത്. ഓരോ വിസ ഇടപാടിൽ നിന്നും 500 മുതൽ 1,200 ദീനാർ വരെയാണ് ഇവർ ഈടാക്കിയത്.

തുടർ നിയമനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മനുഷ്യക്കടത്തും വിസക്കച്ചവടവും ഗുരുതരമായ കുറ്റമാണെന്നും നിയമ ലംഘകർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിലെ നിയമം അനുസരിച്ച് മനുഷ്യക്കടത്തിന് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 5,000 മുതൽ 10,000 ദീനാർ വരെ പിഴയുമാണ് ശിക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsArrestVisa sale
News Summary - Visa sale; Four arrested
Next Story