Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിപണിയിലെ മത്സ്യം...

വിപണിയിലെ മത്സ്യം സുരക്ഷിതമെന്ന്  മുനിസിപ്പാലിറ്റി

text_fields
bookmark_border

കുവൈത്ത് സിറ്റി: തദ്ദേശവിപണിയിലെ മത്സ്യം സുരക്ഷിതമാണെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. കടലിൽ വൻ‌തോതിൽ മത്സ്യം ചത്തൊടുങ്ങിയത് ആളുകളിൽ ആശങ്ക പരത്തിയ സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം.

 പൊതുവെ കുതിച്ചുയർന്ന വില സംഭവശേഷം കുറഞ്ഞതിന് കാരണം ആളുകളിലുണ്ടായ ആശങ്കയാണ്. വിപണിയിലെത്തുന്ന മത്സ്യം മുനിസിപ്പൽ അധികൃതർ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്. അതിനിടെ, കടലിൽ വൻ‌തോതിൽ മത്സ്യം ചത്തൊടുങ്ങിയത് ഹാനികരമായ ബാക്ടീരിയ കാരണമാണെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. ചില പ്രത്യേക തീരമേഖലയിൽനിന്ന് കടലിലേക്ക് ഒഴുകിയ മലിന വസ്‌തുക്കളാണ് ബാക്ടീരിയ പരത്താൻ ഇടയാക്കിയതെന്നും അതോറിറ്റിയിലെ സാങ്കേതികവിഭാഗം െഡപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൽ ഇനീസി അറിയിച്ചു. ഭക്ഷിക്കാൻ ഉപയോഗിക്കാത്ത ‘ചെം’ എന്ന മത്സ്യമാണ് വലിയതോതിൽ ചത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vipani
News Summary - vipani
Next Story