Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനിയമലംഘനം; 40...

നിയമലംഘനം; 40 പ്രവാസികൾ പിടിയിൽ

text_fields
bookmark_border
നിയമലംഘനം; 40 പ്രവാസികൾ പിടിയിൽ
cancel

കുവൈത്ത് സിറ്റി: നിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം രണ്ടിടങ്ങളിൽ നിന്ന് 40 പ്രവാസികൾ അറസ്റ്റിലായി. സെവില്ലെയിൽ തൊഴിലാളികളുടെ വിതരണത്തിനായി പ്രവർത്തിച്ചിരുന്ന വ്യാജ ഓഫിസ് അടച്ചു പൂട്ടി. ഇവിടെ 16 പ്രവാസികൾ താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിച്ച് നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തി.

സാൽമിയയിൽ, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 19 പ്രവാസികളെയും പിടികൂടി. പിടിയിലായവരെ കൂടുതൽ അന്വേഷണത്തിനും നിയമ നടപടികൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിയമലംഘകരെ കണ്ടെത്തുന്നതിനായി കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. പിടിയിലാവർക്കെതിരെ നാടുകടത്തലടക്കം കർശന നടപടികൾ സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custodyViolation of the lawexpatriates
News Summary - Violation of the law; 40 expatriates in custody
Next Story