Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗതാഗത കേസുകൾ...

ഗതാഗത കേസുകൾ സാധാരണ കോടതികൾ പരിഗണിക്കും

text_fields
bookmark_border
ഗതാഗത കേസുകൾ സാധാരണ കോടതികൾ പരിഗണിക്കും
cancel
Listen to this Article

കുവൈത്ത് സിറ്റി: ഗതാഗത കേസുകൾ ഇനി സാധാരണ കോടതികൾ കൈകാര്യം ചെയ്യും. 1960ലെ 22ാം നമ്പർ നിയമം റദ്ദാക്കി 2025ലെ 155ാം നമ്പർ പുതിയ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. മൂന്ന് മാസത്തിനകം പുതിയ നിയമം പ്രാബല്യത്തിൽ വരും.

ഗതാഗത കുറ്റകൃത്യങ്ങൾ ഇനി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലെ ക്രിമിനൽ ഡിവിഷനുകൾ പരിഗണിക്കും. സ്വതന്ത്ര ട്രാഫിക് കോടതി നിലനിർത്തേണ്ട ആവശ്യമില്ലെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള ക്രിമിനൽ നിയമങ്ങൾ അനുസരിച്ചായിരിക്കും ഇനി എല്ലാ ഗതാഗത കേസുകളും പരിഗണിക്കുക.

കോടതി വിധികളും അപ്പീലുകളും ഉൾപ്പെടെ എല്ലാ നടപടികളും ഏകീകൃത നിയമപ്രകാരം നടപ്പാക്കും. വ്യത്യസ്ത നിയമങ്ങൾ നീക്കം ചെയ്ത് നിയമനടപടികളിൽ ഏകോപനം ഉറപ്പാക്കുക ലക്ഷ്യമാണെന്ന് അധികൃതർ അറിയിച്ചു. പുതിയ ഉത്തരവ് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഉടൻ നടപ്പിലാക്കണമെന്ന് നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trafficcourtscasesKuwait
News Summary - Traffic cases will be heard by ordinary courts
Next Story