Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവനിത ഡോക്ടറെ...

വനിത ഡോക്ടറെ കൈയേറ്റം ചെയ്തു

text_fields
bookmark_border
വനിത ഡോക്ടറെ കൈയേറ്റം ചെയ്തു
cancel

കുവൈത്ത് സിറ്റി: കുവൈത്ത് സെന്റർ ഫോർ മെന്റൽ ഹെൽത്തിൽ വനിത ഡോക്ടർ കൈയേറ്റത്തിനിരയായി. സംഭവത്തെ ആരോഗ്യ മന്ത്രാലയം അപലപിച്ചു. നിയമനടപടി ആരംഭിച്ചതായും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പുവരുത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം ആവർത്തിക്കുന്നതിനെതിരെ പ്രതിഷേധവുമായി കുവൈത്ത് മെഡിക്കൽ അസോസിയേഷനും രംഗത്തെത്തി. രോഗികളും കൂടെ എത്തുന്നവരും ചെറിയ കാരണങ്ങൾക്കും അകാരണമായും പ്രകോപിതരാവുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്യുന്നത് ആവർത്തിക്കുകയാണ്. ഡോക്ടർമാർക്കും ആരോഗ്യ ജീവനക്കാർക്കുമെതിരായ അതിക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഇതിന് തടയിടാൻ കർശന ശിക്ഷ ഉറപ്പുവരുത്തുന്ന നിയമനിർമാണം നടത്തണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulted
News Summary - The woman doctor was assaulted
Next Story