Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോഴിക്കോട് ജില്ല...

കോഴിക്കോട് ജില്ല അസോസിയേഷൻ യാത്രയയപ്പ് നൽകി

text_fields
bookmark_border
കോഴിക്കോട് ജില്ല അസോസിയേഷൻ യാത്രയയപ്പ് നൽകി
cancel
camera_alt

പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ശ്രീദത്ത് ജെ. നായർ, രശ്മിത ശ്രീദത്ത്, ഇഷാൻവി ശ്രീദത്ത് എന്നിവർക്ക് കോഴിക്കോട് ജില്ല അസോസിയേഷൻ നൽകിയ യാത്രയയപ്പ്

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കേന്ദ്ര നിർവാഹകസമിതി അംഗം ശ്രീദത്ത് ജെ. നായർക്കും മഹിളാവേദി മുൻ എക്സിക്യൂട്ടിവ് അംഗം രശ്മിത ശ്രീദത്തിനും ബാലവേദി മുൻ സെക്രട്ടറി ഇഷാൻവി ശ്രീദത്തിനും കോഴിക്കോട് ജില്ല അസോസിയേഷൻ യാത്രയയപ്പ് നൽകി.

ശ്രീദത്തിെൻറ വസതിയിൽ സംഘടിപ്പിച്ച ലളിതമായ യാത്രയയപ്പ് ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. ഷൈജിത്ത് സംഘടനയുടെ ഉപഹാരം കൈമാറി.

ശ്രീദത്തും രശ്മിതയും ഇഷാൻവിയും കോഴിക്കോട് ജില്ല അസോസിയേഷന് നൽകിയ സേവനം പ്രശംസനീയവും അഭിനന്ദനാർഹവുമാണെന്നും മൂന്നുപേരുടെയും ഭാവിജീവിതം സന്തോഷകരവും സമാധാന പൂർണവുമാവട്ടെയെന്നും ചടങ്ങിൽ സംബന്ധിച്ചവർ ആശംസിച്ചു.

സംഘടന നാട്ടിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളിൽ മൂന്നുപേരുടെയും സഹകരണവും പിന്തുണയും ഇനിയും ഉണ്ടാവണമെന്നും അഭ്യർഥിച്ചു.

വൈസ് പ്രസിഡൻറ് പി.വി. വിനീഷ, വെബ് ആൻഡ് ഐ.ടി സെക്രട്ടറി അനിൽ കുമാർ, മഹിളവേദി സെക്രട്ടറി ജീവ ജയേഷ്, മഹിളവേദി ട്രഷറർ സിസിത ഗിരീഷ്, മഹിളവേദി മുൻ പ്രസിഡൻറ് ഇന്ദിര രാധാകൃഷ്ണൻ, ബാലവേദി എക്സിക്യൂട്ടിവ് അംഗം നന്ദിക ജയേഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode District Association
News Summary - The Kozhikode District Association sent the delegation
Next Story