Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവേലക്കാരി...

വേലക്കാരി കെട്ടിടത്തിൽനിന്ന് വീഴുന്നത് കാമറയിൽ പകർത്തിയ സ്വദേശിക്ക് തടവും പിഴയും

text_fields
bookmark_border
വേലക്കാരി കെട്ടിടത്തിൽനിന്ന് വീഴുന്നത് കാമറയിൽ പകർത്തിയ സ്വദേശിക്ക് തടവും പിഴയും
cancel
കുവൈത്ത് സിറ്റി: വീട്ടുവേലക്കാരി കെട്ടിടത്തിെൻറ ഏഴാം നിലയിലെ ജനലിലൂടെ വീഴുേമ്പാ ൾ രക്ഷിക്കാൻ ശ്രമിക്കാതെ വിഡിയോ പകർത്തിയ കുവൈത്തി സ്ത്രീക്ക് സുപ്രീംകോടതി 20 മാസം തടവും 900 ദീനാർ പിഴയും ശിക്ഷ വിധിച്ചു. 2017 മാർച്ചിലാണ് സംഭവം. ഇത്യോപ്യൻ ഗാർഹികത്തൊഴിലാളിയാണ് വീണത്. തൊഴിലാളി വീഴുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് വലിയ വിമർശനത്തിനിടയായിരുന്നു. അപകടത്തിൽപെട്ട വേലക്കാരി രക്ഷിക്കാൻ അപേക്ഷിക്കുന്നുണ്ടായിരുന്നു. അത് പരിഗണിക്കാതെയാണ് വിഡിയോ പകർത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsservant
News Summary - servant-kuwait-kuwait news
Next Story