Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ...

കുവൈത്തിൽ പ്രാവുകളെ വേട്ടയാടുന്നത് തുടരുന്നതായി റിപ്പോർട്ട്

text_fields
bookmark_border
pigeon
cancel

കുവൈത്ത് സിറ്റി: പരിസ്ഥിതി പബ്ലിക്ക് അതോറിറ്റിയുടെ നിയമങ്ങൾ ലംഘിച്ചു രാജ്യത്ത് പ്രാവുകളെ വേട്ടയാടുന്നത് തുടരുന്നതായി റിപ്പോർട്ട്. അർധിയ ഇൻഡസ്ട്രിയൽ ഏരിയയിലെ തുറന്ന മൈതാനങ്ങളിലൊന്നിൽ വലയുടെ സഹായത്തോടെ പക്ഷികളെ വേട്ടയാടുന്നതായി അൽ റായി പത്രം റിപ്പോർട്ടു ചെയ്തു.

ധാന്യങ്ങൾ വിതറി പ്രാവുകളെ വശീകരിക്കുകയും അവ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വല ഉപയോഗിച്ച് പിടികൂടുകയുമാണ് രീതി. കഴിഞ്ഞ ദിവസം രണ്ടുപേർ 40 മുതൽ 50 വരെ പ്രാവുകളെ പിടികൂടിയതായി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് പ്രാവുകളെ വേട്ടയാടൽ, കൊല്ലൽ, പിടിക്കൽ, ശേഖരിക്കൽ, ഉപദ്രവിക്കൽ, കടത്തൽ, എന്നിവ നിയമ ലംഘനമാണ്. നിയമ ലംഘകർക്ക് ഒരു വർഷത്തിൽ കൂടാത്ത തടവും 500 മുതൽ 5,000 ദിനാർ വരെ പിഴയും അല്ലെങ്കിൽ ഇവ രണ്ടും ലഭിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnews
News Summary - Reports of pigeon hunting continuing in Kuwait
Next Story