Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതിരിച്ചറിയൽ...

തിരിച്ചറിയൽ രേഖയില്ലെങ്കിലും അടിയന്തര ചികിത്സ നൽകാൻ നിർദേശം

text_fields
bookmark_border
image
cancel
camera_alt

representative image

കുവൈത്ത് സിറ്റി: അടിയന്തര സാഹചര്യത്തിൽ വരുന്നവർക്ക് ചികിത്സ ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രാലയം ആശുപത്രികൾക്ക് നിർദേശം നൽകി. തിരിച്ചറിയൽ രേഖയില്ലെങ്കിലും ചികിത്സ നൽകണമെന്നാണ് നിർദേശം. സർക്കാർ ആശുപത്രികൾക്കാണ് നിർദേശം നൽകിയത്.

രോഗിയുടെ ആരോഗ്യനില ഭേദമായാൽ തിരിച്ചറിയൽ രേഖ പരിശോധിക്കുകയും ചികിത്സ ഫീസ് ഇൗടാക്കുകയും ചെയ്യാം. തിരിച്ചറിയൽ രേഖയില്ലാത്ത ചില ഗാർഹിക വിസക്കാർക്കായി ആംബുലൻസ് വിളിച്ചതിനെ തുടർന്നാണ് ആശുപത്രി അധികൃതർ ആരോഗ്യ മന്ത്രാലയത്തിെൻറ അഭിപ്രായം തേടിയത്.

സാധാരണ നിലക്ക് സിവിൽ െഎഡി രേഖ സമർപ്പിച്ചാലേ സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കൂ. അടിയന്തര ചികിത്സ നൽകേണ്ട ഘട്ടത്തിൽ മാനുഷിക പരിഗണന മാത്രം മതിയെന്നും ചികിത്സ നൽകുകയെന്നതാണ് പ്രാഥമിക ഉത്തരവാദിത്തമെന്നും മന്ത്രാലയം വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical treatment
News Summary - Recommendation for immediate medical treatment even if the document is not specific
Next Story