Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുറ്റവിചാരണ...

കുറ്റവിചാരണ അവസാനിച്ചു; രണ്ടുമന്ത്രിമാർക്കെതിരെയും അവിശ്വാസമില്ല

text_fields
bookmark_border
കുറ്റവിചാരണ അവസാനിച്ചു; രണ്ടുമന്ത്രിമാർക്കെതിരെയും അവിശ്വാസമില്ല
cancel
camera_alt??????????? ????????????? ???????????? ?????????? ??? ?????? ????????????? ?????? ?????????????????????

കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രി സഉൗദ് അൽ ഹർബി, ധനമന്ത്രി ബർറാക് അൽ ഷിത്താൻ എന്നിവർക്കെതിരായ കുറ്റവിചാരണ പാർലമെൻറ് ചർച്ച ചെയ്തു. അവിശ്വാസ പ്രമേയം സമർപ്പിക്കാതെയാണ് കുറ്റവിചാരണ അവസാനിച്ചത്. കോവിഡ് കാലത്തെ വിദ്യാഭ്യാസ പ്രശ്നങ്ങളും പ്രതിസന്ധികളും കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഫൈസൽ അൽ കൻദരി എം.പിയാണ് വിദ്യാഭ്യാസ മന്ത്രിക്കെതിരെ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയത്. ഒാൺലൈനിലൂടെ മാത്രം ക്ലാസുകൾ നൽകി അടച്ചിട്ടിരിക്കുന്ന സ്വകാര്യ സ്കൂളുകൾ വിദ്യാർഥികളിൽനിന്ന് മുഴുവൻ ഫീസും നൽകുന്നതായും ഒാൺലൈൻ വിദ്യാഭ്യാസത്തിന് കുറ്റമറ്റ സംവിധാനവും നിയന്ത്രണവും കൊണ്ടുവരുന്നതിൽ വിദ്യാഭ്യാസ മന്ത്രാലയം പരാജയപ്പെട്ടതായും എം.പി ആരോപിച്ചു.

സാമ്പത്തിക നില പരുങ്ങലിലായത്, വിദേശത്തെയും കുവൈത്തിലെയും പൊതുനിക്ഷേപങ്ങളിൽ മാനദണ്ഡം ലംഘിക്കൽ, സാമ്പത്തിക കുറ്റകൃത്യങ്ങൾ വർധിച്ചത് തുടങ്ങിയവ ചൂണ്ടിക്കാട്ടി റിയാദ് അൽ അദസാനി എം.പിയാണ് ധനമന്ത്രിക്കെതിരെ കുറ്റവിചാരണ പ്രമേയം അവതരിപ്പിച്ചത്. സഫ അൽ ഹാഷിം എം.പി കുറ്റവിചാരണ പ്രമേയത്തെ അനുകൂലിച്ചും ആദിൽ അൽ ദഖ്ബസി എതിർത്തും സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story