Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യ...

ഇന്ത്യ ഭരിക്കുന്നത് ചരിത്രത്തെ ഇല്ലായ്മ ചെയ്യുന്നവർ –സാംകുട്ടി പട്ടം‌കരി

text_fields
bookmark_border
ഇന്ത്യ ഭരിക്കുന്നത് ചരിത്രത്തെ ഇല്ലായ്മ ചെയ്യുന്നവർ –സാംകുട്ടി പട്ടം‌കരി
cancel
camera_alt??? ??????????? ????????? ??????????? ?????????????????????? ??????????? ??????????? ??????????? ????????????

കുവൈത്ത് സിറ്റി: സ്മൃതികളെ വിസ്മരിച്ച്, ചരിത്രത്തെ ഇല്ലായ്മ ചെയ്യുന്ന ശക്തിയാണ് ഇന്ത ്യ ഭരിക്കുന്നതെന്ന് നാടകപ്രവർത്തകൻ സാംകുട്ടി പട്ടംകരി പറഞ്ഞു. കല കുവൈത്ത് 41ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ ടി.വി. ജയൻ സ്വാഗതം പറഞ്ഞു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാർ, വനിതാവേദി കുവൈത്ത് പ്രസിഡൻറ് രമ അജിത്ത് എന്നിവർ സംസാരിച്ചു.

രജീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. അബ്ബാസിയ മേഖല കമ്മിറ്റി നാട്ടിലെ 14 ജില്ലകളിലായി വിതരണം ചെയ്യുന്ന 42 വീൽചെയറുകളുടെ തുക വേദിയിൽ കൈമാറി. മൂന്നു പതിറ്റാണ്ടിലേറെയായി കല കുവൈത്തിെൻറ സജീവ പ്രവർത്തകനും മുൻ‌ഭാരവാഹിയുമായിരുന്ന നാട്ടിലേക്ക് മടങ്ങുന്ന ശിവൻ‌കുട്ടിക്ക് ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് നന്ദി പറഞ്ഞു. കുവൈത്തിലെ നാല് മേഖല സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 343 പ്രതിനിധികളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പടെ 368 പേർ സമ്മേളനത്തിൽ പങ്കെടുത്തു. കുവൈത്ത് പ്രവാസി സമൂഹത്തെ പ്രതിനിധാനം െചയ്ത് വിവിധ മേഖലകളിൽനിന്നുള്ള നിരവധി വ്യക്തിത്വങ്ങളും സൗഹാർദ പ്രതിനിധികളായി പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story