Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപക്ഷികളെ വേട്ടയാടുന്ന ...

പക്ഷികളെ വേട്ടയാടുന്ന നാലംഗ സംഘം പിടിയിൽ

text_fields
bookmark_border
പക്ഷികളെ വേട്ടയാടുന്ന  നാലംഗ സംഘം പിടിയിൽ
cancel
camera_alt????? ??????????????? ????????????? ?????????????????????????? ???????? ??????????

കുവൈത്ത് സിറ്റി: പക്ഷികളെ വേട്ടയാടിപ്പിടിക്കുന്ന നാലംഗ സംഘത്തെ പിടികൂടി കുറ്റം ചുമ ത്തിയതായി പരിസ്ഥിതി വകുപ്പ് അറിയിച്ചു. രാജ്യത്തെ വടക്ക്-പടിഞ്ഞാറന്‍ പ്രദേശമായ അ ല്‍ സഖ്ഹിയയില്‍നിന്ന് പക്ഷിവേട്ട നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. ജഹ്‌റ ഗവര്‍ണറേറ്റ് പരിസ്ഥിതി വകുപ്പ് നടത്തിയ പരിശോധനയിലാണ് സംഘത്തെ കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ നിയമപരമായ നടപടികളെടുക്കുന്നതിനു വേണ്ടി സിദ്ദീഖ് പൊലീസ് സ്റ്റേഷനിലേക്കു കൈമാറി.

പ്രതികളില്‍നിന്ന് 16 പക്ഷികളെയാണ് പരിശോധനസംഘം കണ്ടെടുത്തത്. ഇതില്‍ എട്ടു പക്ഷികള്‍ക്കു ജീവനുണ്ടായിരുന്നു. അവയെ സ്വതന്ത്രമാക്കിയതായും അധികൃതര്‍ അറിയിച്ചു. ലൈസന്‍സില്ലാതെ ആയുധം കൈവശം വെച്ചതിനും അനധികൃതമായി പക്ഷികളെ വേട്ടയാടിയതിനുമാണ് ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story