Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിന് ഇന്ന്...

കുവൈത്തിന് ഇന്ന് 58ാം ദേശീയ ദിനാഘോഷം

text_fields
bookmark_border
കുവൈത്തിന് ഇന്ന് 58ാം ദേശീയ ദിനാഘോഷം
cancel
camera_alt?????????????????????????????????????????? ???????????? ???????? ??????????????????????????
കുവൈത്ത് സിറ്റി: 58ാമത് ദേശീയദിനാഘോഷത്തിന് രാജ്യത്ത് ഒരുക്കം പൂർത്തിയായി. വിപുലമായ ഒരുക്കങ്ങളാണ് ആഭ്യന്തരമന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടത്തിയത്.
1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. അതിന് തൊട്ടടുത്ത മൂന്നുവർഷം ജൂൺ 19നായിരുന്നു കുവൈത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നത്.
എന്നാൽ, 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റി. രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തിെൻറ ശിൽപി എന്നറിയപ്പെടുന്ന, രാജ്യത്തിെൻറ 11ാമത് ഭരണാധികാരി അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹിെൻറ സ്ഥാനാരോഹണം നടന്ന 1950 ഫെബ്രുവരി 25െൻറ സ്മരണയിൽ ആ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിക്കുകയായിരുന്നു. പിന്നീട് അതിന് തൊട്ടടുത്ത ദിവസംതന്നെ ഇറാഖി അധിനിവേശത്തിൽനിന്ന് മുക്തിനേടിയ വിമോചനദിനവും എത്തിയതോടെ ഫെബ്രുവരി 25, 26 തീയതികൾ ദേശീയ ആഘോഷ ദിനങ്ങളായി മാറി. െഎക്യദാർഢ്യ പരിപാടികൾ സംഘടിപ്പിച്ചും പാട്ടുകൾ ഇറക്കിയും മലയാളികളടക്കമുള്ള പ്രവാസികളും കുവൈത്തിെൻറ ദേശീയദിന സന്തോഷത്തിനൊപ്പം ചേരുന്നു. ദേശീയ- വിമോചനദിനാഘോഷങ്ങളുടെ ഭാഗമായി സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികൾക്ക് ആഭ്യന്തരമന്ത്രാലയം പ്രത്യേക സുരക്ഷ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story