Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightെഎ.എം.സി.സി...

െഎ.എം.സി.സി കുവൈത്ത് എസ്.എ. പുതിയവളപ്പിൽ അനുസ്മരണം

text_fields
bookmark_border
െഎ.എം.സി.സി കുവൈത്ത്  എസ്.എ. പുതിയവളപ്പിൽ അനുസ്മരണം
cancel

കുവൈത്ത് സിറ്റി: ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി എസ്.എ. പുതിയവളപ്പിൽ അനുസ്മരണം സംഘടിപ്പിച്ചു. വർഷങ്ങളോളം ഇന്ത്യൻ നാഷനൽ ലീഗ് കേരള സംസ്ഥാന പ്രസിഡൻറായിരുന്ന എസ്.എ. പുതിയവളപ്പിൽ, ഇബ്രാഹിം സുലൈമാൻ സേട്ട് സമൂഹത്തിനു മുന്നിൽ കാണിച്ച ധാർമിക രാഷ്ട്രീയത്തിെൻറ മാതൃകയായിരുന്നു എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഐ.എം.സി.സി ജി.സി.സി ചെയർമാൻ സത്താർ കുന്നിൽ പറഞ്ഞു. പൊതുവിഷയങ്ങളിൽ മതേതര നിലപാടുകൾ സ്വീകരിച്ച, രാഷ്ട്രീയം വ്യക്തിപരമായ നേട്ടങ്ങൾക്ക് ഉപയോഗിക്കാത്ത നേതാവായിരുന്നു എസ്.എ. പുതിയവളപ്പിലെന്ന് കല കുവൈത്ത് പ്രതിനിധി സി.കെ. നൗഷാദ് അഭിപ്രായപ്പെട്ടു.

ഫാഷിസം വലിയ രീതിയിൽ ഇന്ത്യയിൽ വേരുറപ്പിക്കുമ്പോൾ എസ്.എ. പുതിയവളപ്പിലിനെപ്പോലുള്ള നേതാക്കളുടെ അഭാവം വലിയ വിടവാണെന്ന് കേരള അസോസിയേഷൻ പ്രതിനിധി സാബു പീറ്റർ പറഞ്ഞു. എസ്.എയുടെ ജീവിതത്തിലെയും പെരുമാറ്റത്തിലെയും ലാളിത്യവും പൊതുപ്രവർത്തനരംഗത്ത് കാത്തുസൂക്ഷിച്ച വിശുദ്ധിയും രാഷ്ട്രീയക്കാർക്കാകെ മാതൃകയാണെന്ന് ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി ചെയർമാൻ ശരീഫ് താമരശ്ശേരി പറഞ്ഞു. ജാബിർ പൂച്ചക്കാട്, അഷ്‌റഫ് കൂളിയങ്കാൽ, ഖാലിദ് ബേക്കൽ എന്നിവർ സംസാരിച്ചു. വർക്കിങ് പ്രസിഡൻറ് ശരീഫ് കൊളവയൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ എ.ആർ നഗർ സ്വാഗതവും കുഞ്ഞമ്മദ് അതിഞ്ഞാൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story