Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകല കുവൈത്ത്...

കല കുവൈത്ത് കേന്ദ്ര മാതൃഭാഷ സമിതി രൂപവത്കരിച്ചു

text_fields
bookmark_border
കല കുവൈത്ത് കേന്ദ്ര മാതൃഭാഷ സമിതി രൂപവത്കരിച്ചു
cancel
camera_alt??? ??????????? ???????? ?????????? ??????? ???????????????? ???????????? ??????? ????????????? ??.???. ????? ??????????????????

കുവൈത്ത് സിറ്റി: കല കുവൈത്ത് സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഇൗ വർഷത്തെ കേന്ദ്ര മാതൃ ഭാഷ സമിതി രൂപവത്കരണ യോഗം അബ്ബാസിയ കല സെൻററിൽ നടന്നു. പ്രസിഡൻറ് ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. സൈജു, ഷമീജ് കുമാർ (ഫ്യൂച്ചർ ഐ), സാം പൈനാംമൂട്, വി. അനിൽകുമാർ, പി.സി. സന്തോഷ് കുമാർ, എസ്. ഷിജു എന്നിവർ സംസാരിച്ചു. കേന്ദ്ര മാതൃഭാഷ സമിതി കൺവീനർമാരായി അനിൽ കുക്കിരിയെയും ജോർജ് തൈമണ്ണിലിനെയും തിരഞ്ഞെടുത്തു.


സാം പൈനുംമൂട്, അഡ്വ. ജോൺ തോമസ്, രഘുനാഥൻ നായർ, ജെ. ആൽബർട്ട്, സത്താർ കുന്നിൽ, ടോളി പ്രകാശ്, കെ. വിനോദ് എന്നിവരെ കേന്ദ്ര രക്ഷാധികാരി സമിതിയിലേക്ക് യോഗം തിരഞ്ഞെടുത്തു. 34 അംഗങ്ങളെ ഉൾപ്പെടുത്തി മാതൃഭാഷ കേന്ദ്ര സമിതി പുനഃസംഘടിപ്പിച്ചു. മേഖല കൺവീനർമാരായി കിരൺ കാവുങ്കൽ (അബ്ബാസിയ), ശരത് ചന്ദ്രൻ (സാൽമിയ), ഓമനക്കുട്ടൻ (അബു ഹലീഫ), രവീന്ദ്രൻ പിള്ള (ഫാഹാഹീൽ) എന്നിവരെ തിരഞ്ഞെടുത്തു. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ കോഒാഡിനേറ്റർ ജെ. സജി സംസാരിച്ചു. മാതൃഭാഷ സമിതി ജനറൽ കൺവീനർ അനീഷ് കല്ലുങ്കൽ സ്വാഗതവും അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ് നന്ദിയും പറഞ്ഞു. അവധിക്കാല ക്ലാസുകൾ ജൂൺ ആദ്യവാരം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kala kuwaitkuwait news
News Summary - kala kuwait-kuwait-kuwait news
Next Story