Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനഴ്സിങ്...

നഴ്സിങ് മേഖലയിൽ സ്വദേശികൾ അഞ്ചു ശതമാനം മാത്രം

text_fields
bookmark_border
നഴ്സിങ് മേഖലയിൽ സ്വദേശികൾ അഞ്ചു ശതമാനം മാത്രം
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ നഴ്സിങ് മേഖലയിൽ ജോലിയെടുക്കുന്നവരിൽ കുവൈത്തികൾ അഞ്ചു ശതമാനം മാത്രം. 1086 സ്വദേശികൾ മാത്രമാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നത്. 20,846 വിദേശികളും 530 ബിദൂനികളും സർക്കാർ ആശുപത്രികളിൽ നഴ്സുമാരായി ജോലിയെടുക്കുന്നതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

പാർലമെൻററി ചോദ്യത്തിനു മറുപടിയായാണ് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് ഇക്കാര്യം വ്യക്തമാക്കിയത്. 2017 മുതൽ ഇതുവരെ 2490 ജീവനക്കാർ നഴ്സിങ് ജോലികളിൽനിന്ന് രാജിവെച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. കാനഡ ഉൾപ്പെടെ രാജ്യങ്ങളിൽ മെച്ചപ്പെട്ട അവസരം തേടിപ്പോയവരാണ് രാജിവെച്ചവരിൽ അധികവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nursing
Next Story