Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശക്തമായ...

ശക്തമായ പൊടിക്കാറ്റ്; ജനജീവിതത്തെ ബാധിച്ചു

text_fields
bookmark_border
ശക്തമായ പൊടിക്കാറ്റ്; ജനജീവിതത്തെ ബാധിച്ചു
cancel

കുവൈത്ത് സിറ്റി: വെള്ളിയാഴ്ചയുണ്ടായ ശക്തമായ പൊടിക്കാറ്റ് ജനജീവിതത്തെ ബാധിച്ചു. തൊട്ടുമുന്നിലെ വാഹനം പോലും കാണാൻ കഴിയാത്തവിധം അന്തരീക്ഷം പൊടിമൂടി ഇരുണ്ടു. വാഹനങ്ങൾ ഇഴഞ്ഞുനീങ്ങിയതിനാൽ റോഡുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

അവധി ദിവസമായതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മുതൽ ശക്തമായ പൊടിക്കാറ്റ് വീശി. ഇത്തവണ തുറമുഖ പ്രവർത്തനത്തെ ബാധിച്ചില്ല. വിമാന സർവിസും സാധാരണ നിലയിലായിരുന്നു.

മണിക്കൂറിൽ 70 കിലോമീറ്ററിലധികം വേഗതയിൽ അടിച്ചുവീശിയ വടക്കുപടിഞ്ഞാറൻ കാറ്റാണ് പൊടിക്കാറ്റിന് കാരണമായത്. അസ്ഥിര കാലാവസ്ഥയെ തുടർന്ന് ആഭ്യന്തര മന്ത്രാലയം ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു.

ആളുകൾ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും കടലിൽ പോകരുതെന്നും അധികൃതർ നിർദേശിച്ചു. ശനിയാഴ്ച നല്ല കാലാവസ്ഥയാകുമെന്നാണ് പ്രവചനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dust storm
News Summary - dust storm in kuwait
Next Story