Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ഗാർഹികത്തൊഴിലാളി ക്ഷാമം: ഫിലിപ്പീനി തൊഴിലാളികളുടെ വരവ് ആശ്വാസമാകുന്നു

text_fields
bookmark_border
ഗാർഹികത്തൊഴിലാളി ക്ഷാമം: ഫിലിപ്പീനി തൊഴിലാളികളുടെ വരവ് ആശ്വാസമാകുന്നു
cancel
camera_alt

ഗാർഹികത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കുവൈത്ത് വിമാനത്താവളത്തിൽനിന്ന് പുറത്തുവരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഫിലിപ്പീനി ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള ചെലവ് വർധിച്ചു. 1400 മുതൽ 1600 ദിനാർ വരെയാണ് ഇപ്പോഴത്തെ ചെലവ്.

ഇതിൽ 890 ദിനാർ ഒാഫിസിനുള്ളതും ബാക്കി സ്ഥാപന സമ്പർക്കവിലക്ക്, പി.സി.ആർ, വിമാന ടിക്കറ്റ് ചെലവുകളാണ്. ഇതെല്ലാം സ്പോൺസർ വഹിക്കണം. റിക്രൂട്ട്മെൻറ് ഒാഫിസുകളെ കൂടാതെ സ്പോൺസർക്ക് നേരിട്ടും തൊഴിലാളികളെ കൊണ്ടുവരാവുന്നതാണ്.

അപ്പോൾ തൊഴിലാളികൾ ചാടിപ്പോകുന്നത് ഉൾപ്പെടെ വിഷയങ്ങളിൽ റിസ്ക് ഒറ്റക്ക് വഹിക്കേണ്ടി വരും. ഫിലിപ്പീൻസിലെ ഏജൻസികൾ ഉയർന്ന നിരക്ക് ഇൗടാക്കുന്നതു കൊണ്ടു കൂടിയാണ് ചെലവ് വർധിക്കുന്നത്. മേയ് നാല് മുതലാണ് കുവൈത്തിലേക്ക് ഫിലിപ്പീൻസിൽനിന്ന് റിക്രൂട്ട്മെൻറ് പുനരാരംഭിച്ചത്. മേയിൽ രണ്ടു ബാച്ച് വന്നു.

ജൂണിൽ നാലു ബാച്ചും ജൂലൈയിൽ എട്ടു ബാച്ചും ആഗസ്റ്റിൽ 13 ബാച്ച് ആഗസ്റ്റിലുമെത്തി. സെപ്റ്റംബറിലേക്ക് ഇതുവരെ 10 ബാച്ച് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഗാർഹികത്തൊഴിലാളി ക്ഷാമം നേരിടുന്ന കുവൈത്തിന് ഫിലിപ്പീൻസിൽനിന്നുള്ള തൊഴിലാളികളുടെ വരവ് ആശ്വാസമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityDomestic worker
News Summary - Domestic worker famine: Filipino workers' income suffocates
Next Story