Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകർഫ്യൂ ലംഘനം: 13...

കർഫ്യൂ ലംഘനം: 13 പേർ പിടിയിൽ

text_fields
bookmark_border
കർഫ്യൂ ലംഘനം: 13 പേർ പിടിയിൽ
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച 13 പേർ കൂടി അറസ്റ്റിലായി. നാലു കുവൈത്തികളും ഒമ്പതു വിദേശികളുമാണ് പിടിയിലായത്.

കാപിറ്റൽ ഗവർണറേറ്റിൽ അഞ്ചുപേർ, ഹവല്ലി ഗവർണറേറ്റിൽ രണ്ടുപേർ, ഫർവാനിയ ഗവർണറേറ്റിൽ മൂന്നുപേർ, ജഹ്റ ഗവർണറേറ്റിൽ രണ്ടുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഒരാൾ എന്നിങ്ങനെയാണ് അറസ്റ്റിലായത്. അഹ്മദി ഗവർണറേറ്റിൽ ആരും അറസ്റ്റിലായില്ല.

കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചുവരെയാണ് നിലവിൽ കർഫ്യൂ. രാത്രി പത്തുവരെ റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ പ്രത്യേക അനുമതിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Curfew
News Summary - Kuwait Curfew
Next Story