Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇൻറർ...

ഇൻറർ കൊളീജിയറ്റ് ക്രിക്കറ്റ്: കുവൈത്ത് എൻജിനീയേഴ്സ് അസോസിയേഷൻ ജേതാക്കൾ

text_fields
bookmark_border
ഇൻറർ കൊളീജിയറ്റ് ക്രിക്കറ്റ്: കുവൈത്ത് എൻജിനീയേഴ്സ്  അസോസിയേഷൻ ജേതാക്കൾ
cancel
camera_alt??????? ????????????????? ????????????? ?????????????? ?????????????? ??????????? ???????????????????? ??????????????? ???

കുവൈത്ത് സിറ്റി: തൃശൂർ എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ സംഘടിപ്പിച്ച ഇൻറർ കൊളീജിയറ്റ് ക്രിക്കറ്റ് ടൂർണമെൻറിൽ കുവൈത്ത് എൻജിനീയേഴ്സ് അസോസിയേഷൻ (കെ.ഇ.എ) ചാമ്പ്യന്മാരായി. ഫൈനലിൽ കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിനെ 19 റൺസിനാണ് തോൽപിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കെ.ഇ.എ ശരത്തിെൻറ 37 റൺസ് മികവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് നേടി.

മറുപടിയായി ടി.കെ.എമ്മിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 52 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നേരത്തേ നടന്ന സെമി ഫൈനലിൽ ടി.കെ.എം എൻജിനീയറിങ് കോളജ് എ.െഎ.സി.കെയെയും കെ.ഇ.എ പാലക്കാട് എൻ.എസ്.എസ് കോളജിനെയും തോൽപിച്ചാണ് ഫൈനലിലെത്തിയത്.

തിരുവനന്തപുരം എൻജിനീയറിങ് കോളജ്, തൃശൂർ എൻജിനീയറിങ് കോളജ്, എൻ.െഎ.ടി കാലിക്കറ്റ്, എം.എ.സി.ഇ കോതമംഗലം എൻജിനീയറിങ് കോളജ് എന്നീ ടീമുകളും പെങ്കടുത്തു. വിജയികൾക്ക് കെ.ഇ.എഫ് ജനറൽ കൺവീനർ അബ്ദുൽ സഗീർ, ടി.ഇ.സി ചെയർമാൻ ഷാജു മേലേവീട്ടിൽ, ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ, മോഹനചന്ദ്രൻ, ജോർജ് ജോസഫ്, രഘു ജനാർദനൻ, കൃഷ്ണകുമാർ, സുധീർ, ദീപ്തി സുനിൽ, ശ്രുതി ധനേഷ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. സുനിൽ ചന്ദ്രൻ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsCricket News
News Summary - cricket-kuwait-gulf news
Next Story