Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിന്...

കുവൈത്തിന് അഭിനന്ദനം

text_fields
bookmark_border
kuwait
cancel

കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനും സർക്കാറി ജനങ്ങൾക്കും രാജ്യത്തിന്റെ ദേശീയ, വിമോചന ദിനങ്ങളിൽ കുവൈത്തിലെ ഒമാൻ അംബാസഡർ സലേഹ് അൽ ഖറൂസി അഭിനന്ദനങ്ങൾ അറിയിച്ചു. കുവൈത്തിന് കൂടുതൽ പുരോഗതിയും സമൃദ്ധിയും നിത്യമായ സുരക്ഷയും സ്ഥിരതയും ആശംസിക്കുന്നതായി അംബാസഡർ അറിയിച്ചു. കുവൈത്ത് -ഒമാൻ ബന്ധത്തിന്റെ വളർച്ചയെയും അഭിനന്ദിച്ചു.

കുവൈത്തിലെ ജപ്പാൻ അംബാസഡർ മോറിനോ യാസുനാരിയും ആശംസകൾ നേർന്നു. 1961ൽ കുവൈത്തിന്റെ സ്വാതന്ത്ര്യം അംഗീകരിക്കുകയും നയതന്ത്രബന്ധം സ്ഥാപിക്കുകയുംചെയ്ത ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ജപ്പാൻ എന്നതിൽ അഭിമാനമുണ്ടെന്ന് യാസുനാരി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ശക്തമായ ബന്ധം പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിപുലമായ സഹകരണ മേഖലകളിലേക്ക് ഈ ശക്തമായ ബന്ധങ്ങളെ കൊണ്ടുപോകുമെന്നും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsOman Ambassador
News Summary - Congratulated Kuwait
Next Story