Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമയക്കുമരുന്ന് ഇൗ...

മയക്കുമരുന്ന് ഇൗ വർഷം മാത്രം 30 മരണം

text_fields
bookmark_border
മയക്കുമരുന്ന് ഇൗ വർഷം മാത്രം 30 മരണം
cancel
കുവൈത്ത് സിറ്റി: അമിത മയക്കുമരുന്ന് ഉപയോഗം മൂലം കുവൈത്തിൽ 2019 ഏപ്രിൽ അവസാനം വരെ 30 പേർ മരിച്ചു. ഇതിൽ 18 പേർ കുവൈത്തികളും ബാക്കിയുള്ളവർ വിവിധ രാജ്യക്കാരുമാണ്. മയക്കുമരുന്നു മൂലം മരിക്കുന്നവരുടെ നിരക്ക് വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017ൽ 68 പേരാണ് മരിച്ചതെങ്കിൽ കഴിഞ്ഞ വർഷം 116 പേർ മരിച്ചു. കഴിഞ്ഞ വർഷത്തെ നിരക്കിനെ നേരിയ തോതിലെങ്കിലും കവച്ചുവെക്കുന്നതാണ് ഇൗ വർഷം ഇതുവരെയുള്ള മരണനിരക്ക്. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പിെൻറ പുതിയ കണക്ക് അനുസരിച്ച് കുവൈത്തിൽ 18,000 പേരാണ് മയക്കുമരുന്ന് ഉപയോക്താക്കളായുള്ളത്. 1650 പേർ മയക്കുമരുന്ന് കേസിൽ കോടതി നടപടികൾ നേരിടുന്നു. ഇതിൽ 60 പേർ 18 വയസ്സിന് താഴെയുള്ളവരുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsbrounshugar
News Summary - brounshugar-kuwait-kuwait news
Next Story