Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപക്ഷിപ്പനി:...

പക്ഷിപ്പനി: ജിബൂതി, മാലി, റുമേനിയ രാജ്യങ്ങളിലെ പക്ഷി ഇറക്കുമതിക്ക് വിലക്ക്

text_fields
bookmark_border
പക്ഷിപ്പനി: ജിബൂതി, മാലി, റുമേനിയ രാജ്യങ്ങളിലെ പക്ഷി ഇറക്കുമതിക്ക് വിലക്ക്
cancel

കുവൈത്ത് സിറ്റി: ജിബൂതി, മാലി, റുമേനിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള പക്ഷി ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് കുവൈത്ത് വിലക്ക് ഏർപ്പെടുത്തി.പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം വിലക്ക് ഏർപ്പെടുത്തിയത്.

പുതിയതും ശീതീകരിച്ചതുമായ മാംസങ്ങൾക്കും മുട്ടക്കും വിലക്ക് ബാധകമാണ്. കാർഷിക, മത്സ്യവിഭവ അതോറിറ്റി അറിയിച്ചതാണിത്. അതിനിടെ ലിേത്വനിയ, അയർലൻഡ് എന്നീ രാജ്യങ്ങൾക്ക് നേരത്തേ ഏർപ്പെടുത്തിയ വിലക്ക് അധികൃതർ നീക്കി. ഇൗ രാജ്യങ്ങൾ പക്ഷിപ്പനി മുക്തമായിട്ടുണ്ട്.

ഇറക്കുമതി ചെയ്യുന്ന പക്ഷി ഉൽപന്നങ്ങളിൽ രോഗാണുബാധ കണ്ടെത്തിയാൽ തിരിച്ചയക്കുന്നതിനുള്ള ചെലവ് ഇറക്കുമതി ചെയ്യുന്നയാൾ വഹിക്കേണ്ടി വരുമെന്ന് കാർഷിക, മത്സ്യവിഭവ അതോറിറ്റി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bird flu
Next Story