Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനിരവധി...

നിരവധി കേസുകളിലെ പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

Represetational image

കുവൈത്ത് സിറ്റി: നിരവധി കേസുകളിലെ പ്രതിയെ ജഹ്‌റയിൽനിന്ന് പൊലീസ് അറസ്റ്റു ചെയ്തു. സിറിയൻ പ്രവാസിയായ ഇയാളുടെ അറസ്റ്റോടെ 20ഓളം കേസുകൾക്ക് തുമ്പായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് വ്യക്തമാക്കി. കുറ്റം സമ്മതിച്ച പ്രതി തന്റെ വസതിയിൽ ഒളിപ്പിച്ച മോഷണവസ്തുക്കൾ ഡിറ്റക്ടീവുകളെ കാണിച്ചതായി അൽ അൻബ പത്രം റിപ്പോർട്ടു ചെയ്തു.

ജഹ്‌റ ഗവർണറേറ്റിൽ മോഷണക്കേസുകൾ വർധിച്ചതിനെ തുടർന്ന് അന്വേഷിക്കാനും പ്രതികളെ കണ്ടെത്താനും ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. ഇവരുടെ നിരീക്ഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷകർ പതിയിരുന്ന് ഇയാളെ പിടികൂടുകയായിരുന്നു.

ജഹ്‌റ ഗവർണറേറ്റിലെ പൗരന്മാർ, പ്രവാസികൾ, ബാച്ചിലർമാർ എന്നിവരുടെ വീടുകളിൽനിന്ന് 20ഓളം മോഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടെന്നും മോഷ്ടിച്ച വസ്തുവകകളിൽ ഭൂരിഭാഗവും വിറ്റതായും പ്രതി പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accusedarrestseveral cases
News Summary - Accused in several cases arrested
Next Story