Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി.എസ്...

വി.എസ് പാവപ്പെട്ടവരുടെ പടത്തലവൻ

text_fields
bookmark_border
manoj mayyanur with vs achuthananthan
cancel
camera_alt

മനോജ്‌ മയ്യന്നൂർ വി.എസിനൊപ്പം

വിപ്ലവകേരളത്തിന്റെ സമരസൂര്യനും പാവങ്ങളുടെ പടത്തലവനും പോരാട്ടങ്ങളുടെയും ചെറുത്തുനിൽപുകളുടെയും ജനകീയ നേതാവുമായിരുന്നു വി.എസ്. അച്യുതാനന്ദൻ.ബഹ്‌റൈനിൽ പല സംഘടനകളുടെയും നേതൃനിരയിൽ പ്രവർത്തിക്കുമ്പോഴും പ്രത്യേകിച്ച് വിസിറ്റ് വിസയിലും വീട്ടുജോലിക്കാരുടെ വിസയിലും പാവപ്പെട്ട മലയാളി സ്ത്രീകളെ ബഹ്‌റൈനെലെത്തിച്ച് വ്യഭിചാര പ്രവർത്തനം നടത്തുന്നവർക്കെതിരെയുള്ള സംഘടനയുടെ ഗൾഫ് മേഖല കൺവീനറായി പ്രവർത്തിക്കുന്ന സമയത്ത് നിരവധി പരാതികൾ നേരിട്ട് വി.എസിന് കൊടുക്കുകയും ബഹ്‌റൈൻ ഇന്ത്യൻ എംബസി വഴി അവയിൽ പലതും അദ്ദേഹം ഇടപെട്ട് പരിഹരിച്ചതും മറ്റാർക്കും കഴിയാത്ത കാര്യങ്ങളായിരുന്നു. ജനകീയതയുടെ ആ ആൾരൂപം ഇനി ഇല്ലെന്നത് ഓരോ മലയാളിക്കും നികത്താനാവാത്ത നഷ്ടമാണ്. വി.എസ് ഒരു അണയാത്ത കൈത്തിരിയായി ജനമനസ്സുകളിൽ തെളിഞ്ഞു നിൽക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandanGulf NewsmemorialBahrain News
News Summary - vs achuthananthan commomaration
Next Story