Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതുറാബ് തങ്ങൾക്ക്...

തുറാബ് തങ്ങൾക്ക് സ്വീകരണം നൽകി

text_fields
bookmark_border
തുറാബ് തങ്ങൾക്ക് സ്വീകരണം നൽകി
cancel
camera_alt

സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അൽ അസ്ഹരിക്ക് ഐ.സി.എഫ് നാഷനൽ നേതാക്കളുടെ നേതൃത്വത്തിൽ ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകുന്നു

Listen to this Article

മനാമ: മനുഷ്യർക്കൊപ്പം എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന കേരളയാത്ര ഐക്യദാർഢ്യ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ബഹ്റൈനിലെത്തിയ കേരള മുസ് ലിം ജമാഅത്ത് സാരഥിയും മർകസ് വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അൽ അസ്ഹരിക്ക് ഐ.സി.എഫ് നാഷനൽ നേതാക്കളുടെ നേതൃത്വത്തിൽ ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി. ബഹ്റൈൻ സാമൂഹികരംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന ഐക്യദാർഢ്യ സമ്മേളനം ജനുവരി 16ന് സൽമാനിയ കെ.സി.റ്റി ഹാളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കേരള മുസ്‍ലിം ജമാഅത്ത് നേതൃത്വത്തിൽ ജനുവരി ഒന്നിന് കാസർകോട് നിന്നാരംഭിച്ച കേരളയാത്ര അന്നേ ദിവസം തിരുവനന്തപുരത്ത് സമാപിക്കും.

ഐ.സി.എഫ് നാഷനൽ നേതാക്കളായ കെ.സി. സൈനുദ്ധീൻ സഖാഫി, സുലൈമാൻ ഹാജി മേപ്പയ്യൂർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, മുസ്ഥഫ ഹാജി കണ്ണപുരം, അബ്ദുറസാക്ക് ഹാജി, ശംസുദ്ദീൻ സുഹ് രി, സി.എച്ച്. അഷ്റഫ് ഹാജി, നൗഫൽ മയ്യേരി, നൗഷാദ് കാസർകോട്, ഫൈസൽ ചെറുവണ്ണൂർ, അബ്ദു റഹീം സഖാഫി വരവൂർ, സി.കെ. അഹമദ് ഹാജി, അബ്ദുൽ സലാം പെരുവയൽ, ജാഫർ ഷരീഫ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahrainTurab thangalgulfnewsmalayalam
News Summary - Turab gave them acceptance
Next Story