Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതെരുവുനായ്...

തെരുവുനായ് ശല്യത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ അനിവാര്യം

text_fields
bookmark_border
inbox
cancel

കേരളത്തിലെ തെരുവുനായ് ശല്യത്തിനെതിരെ പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ ഒരുവിധ നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. കേരളത്തിലെ മുക്കിലും മൂലയിലും തട്ടുകടകളും കോഴി സ്റ്റാളുകളും കൂടിക്കൂടി വരുകയാണ്. ഇവിടെയുള്ള മാലിന്യം ഒരു നിയന്ത്രണവുമില്ലാതെ വലിച്ചെറിയുന്നതും തെരുവ് നായ്ക്കളുടെ ശല്യം വർധിക്കാൻ കാരണമാകുന്നുണ്ട്.

കോഴി സ്റ്റാളിൽനിന്നും തട്ടുകടയിൽ നിന്നും നിയന്ത്രണമില്ലാതെ ഭക്ഷണപദാർഥങ്ങളുടെ അവശിഷ്ടം വലിച്ചെറിയുന്നവരെ കണ്ടുപിടിച്ച് അവർക്ക് നല്ല നിർദേശങ്ങൾ കൊടുക്കുവാൻ പഞ്ചായത്ത് മുനിസിപ്പാലിറ്റി അധികാരികൾ തയാറാകണം. എല്ലാവർഷവും അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്താൻ പഞ്ചായത്തും മുനിസിപ്പാലിറ്റികളും കോർപറേഷനുകളും തയാറാകണം.

-വേണു വടകര

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Street dog attackbahrain
News Summary - Street dog attack
Next Story