Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസഹിഷ്ണുത...

സഹിഷ്ണുത ബഹ്റൈന്റെ സവിശേഷത -അൽ സയാനി

text_fields
bookmark_border
സഹിഷ്ണുത ബഹ്റൈന്റെ സവിശേഷത   -അൽ സയാനി
cancel
camera_alt

മതസ്വാതന്ത്ര്യ, വിശ്വാസ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി

ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സംസാരിക്കുന്നു

Listen to this Article

മനാമ: വിവിധ മതങ്ങൾ തമ്മിലുള്ള സൗഹാർദവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുന്നതിന് സംഘടിപ്പിച്ച മതസ്വാതന്ത്ര്യ, വിശ്വാസ സമ്മേളനം വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഉദ്ഘാടനം ചെയ്തു. മതങ്ങളോടും വിശ്വാസങ്ങളോടും സംസ്കാരങ്ങളോടുമുള്ള സഹിഷ്ണുതയും സഹവർത്തിത്വവും ബഹുമാനവും ബഹ്‌റൈൻ മൂല്യങ്ങൾ വേരൂന്നിയതാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പ്രാദേശിക വ്യാപാര കേന്ദ്രമെന്ന നിലയിലെ ദീർഘകാല അനുഭവത്തിൽനിന്ന്, എല്ലാ മതങ്ങളും സമൂഹങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും സംവാദത്തിന്റെയും പ്രധാന്യത്തെക്കുറിച്ച് ബഹ്‌റൈനികൾക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. 2021ൽ ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ തുറന്നതും മസ്ജിദുകൾ, ചർച്ചുകൾ, സിനഗോഗുകൾ, ക്ഷേത്രങ്ങൾ എന്നിവയുടെ സാന്നിധ്യവും രാജ്യത്തെ മതസ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണ്.

സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം എന്നിവ സംരക്ഷിക്കാനും സമാധാനത്തിന്റെയും സഹകരണത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കാനും ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണ്. എല്ലാ മതങ്ങളുമായും രാഷ്ട്രങ്ങളുമായും ബഹ്‌റൈൻ സഹകരണത്തിന് സന്നദ്ധമാണെന്നതിന്റെ തെളിവാണ് 2020 സെപ്റ്റംബറിൽ ഒപ്പുവെച്ച അബ്രഹാം ഉടമ്പടി.

ഭരണഘടന, ദേശീയ ചാർട്ടർ എന്നിവക്ക് അനുസൃതമായി മനുഷ്യാവകാശങ്ങളും പൊതുസ്വാതന്ത്ര്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സർക്കാറിന്റെ താൽപര്യവും മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Sayyani
Next Story