Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനും...

ബഹ്റൈനും ജോർഡനും തമ്മിലുള്ള ബന്ധം മികച്ചത് -കിരീടാവകാശി

text_fields
bookmark_border
ബഹ്റൈനും ജോർഡനും തമ്മിലുള്ള ബന്ധം മികച്ചത് -കിരീടാവകാശി
cancel
camera_alt

 പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ 

മനാമ: ബഹ്റൈനും ജോർഡനും തമ്മിലുള്ള ബന്ധം മികച്ച നിലയിലാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. അഞ്ചാമത് ബഹ്റൈൻ- ജോർഡൻ സംയുക്ത ഉന്നതാധികാര സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.  ജോർഡൻ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ബഷർ അൽ ഹാനിയെയും ഉന്നതാധികാര സമിതി യോഗത്തിൽ പങ്കെടുക്കുന്ന ഇരുരാജ്യങ്ങളിലെയും മന്ത്രിമാരെയും സ്വാഗതം ചെയ്ത അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും ജോർഡൻ ഭരണാധികാരി കിങ് അബ്ദുല്ല അൽഥാനി ബിൻ ഹുസൈന്‍റെയും കാഴ്ചപ്പാടുകൾ ഇരുരാജ്യങ്ങളെയും കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ പങ്കെടുക്കാനെത്തിയവർക്ക് വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വാഗതമാശംസിച്ചു. ബഹ്റൈനും ജോർഡനും തമ്മിലുള്ള മാതൃകാപരമായ ബന്ധത്തെക്കുറിച്ച് യൂസുഫ് അശ്ശിമാലി വിഷയാവതരണം നടത്തി. ഫലസ്തീൻ പ്രശ്നമടക്കമുള്ള കാര്യങ്ങളിൽ ഏകീകൃത നിലപാട് സ്വീകരിക്കാനും ദ്വിരാഷ്ട്ര ഫോർമുലയിലൂടെ പ്രശ്നപരിഹാരത്തിനായി ഫലപ്രദമായ നീക്കം വേണമെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു. ഫലസ്തീൻ മണ്ണിലെ ഇസ്ലാമിക, ക്രൈസ്തവ വിശുദ്ധ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനുള്ള ജോർഡന്‍റെ അവകാശത്തെ എപ്പോഴും പിന്തുണക്കുന്ന സമീപനമാണ് ബഹ്റൈനുള്ളതെന്നും ഇത് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും ഡോ. ബഷർ ഹാനി വ്യക്തമാക്കി. സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള ചർച്ചകളും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainSalman bin Hamad Al Khalifa
News Summary - Salman bin Hamad Al Khalifa
Next Story