Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി വെൽഫെയർ...

പ്രവാസി വെൽഫെയർ റിഫ സോൺ ഭാരവാഹികൾ

text_fields
bookmark_border
പ്രവാസി വെൽഫെയർ റിഫ സോൺ   ഭാരവാഹികൾ
cancel
camera_alt

ആഷിക് എരുമേലി(പ്രസി.), എം.വൈ. ഹാഷിം(സെക്ര.),

താൽവിൻ ജോസ്(വൈ. പ്രസി.), മെഹബൂബ് മായൻ (ട്രഷ.)

മനാമ: പ്രവാസി വെൽഫെയർ റിഫ സോൺ പുനഃസംഘടിപ്പിച്ചു. ആഷിക് എരുമേലിയെ പ്രസിഡന്റായും എം.വൈ. ഹാഷിമിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. താൽവിൻ ജോസ് (വൈസ് പ്രസി), നിഷാദ് തിരുവനന്തപുരം (ഓർഗനൈസിങ് സെക്ര), മെഹബൂബ് മായൻ (ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികൾ. വി.എം. ജലീൽ, ബഷീർ തളിക്കുളം, അഷ്റഫ് അലി, ഫസലുറഹ്മാൻ, മുഹമ്മദ് അമീൻ, നൗഷാദ് എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളാണ്. പ്രവാസികളുടെ പ്രശ്നപരിഹാരത്തിനും തിരികെ എത്തുന്നവരുടെ പുനരധിവാസത്തിനും കൃത്യമായ പദ്ധതികളും പ്രവാസി കൂട്ടായ്മകളുടെ യോജിച്ച മുന്നേറ്റവും ഉണ്ടാകേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി പറഞ്ഞു.

സാഹോദര്യത്തിലൂന്നിയ സാമൂഹിക ക്ഷേമപ്രവർത്തനങ്ങളാണ് പ്രവാസി വെൽഫെയർ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രവാസി പ്രശ്നങ്ങളും അത് പരിഹരിക്കാൻ പ്രവാസി വെൽഫെയർ നടത്തിയ ഇടപെടലുകളും അദ്ദേഹം വിശദീകരിച്ചു. സോണൽ പ്രസിഡന്റ് ഫസലുറഹ്മാൻ ജനറൽ ബോഡി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആഷിക്ക് എരുമേലി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi WelfarebahrainRifa Zone
News Summary - Pravasi Welfare Rifa Zone
Next Story