Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹഫീത്...

ഹഫീത് അതിർത്തിയിൽ പടക്കങ്ങൾ പിടിച്ചെടുത്തു

text_fields
bookmark_border
ഹഫീത് അതിർത്തിയിൽ പടക്കങ്ങൾ പിടിച്ചെടുത്തു
cancel
camera_alt?????????? ???????????????? ????????????? ??????????????? ?????????? ????????????? ????????????????? ?????????????
മസ്കത്ത്: ഹഫീത്ത് അതിർത്തി വഴി പടക്കങ്ങൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. വാഹനത്തിെൻറ സീറ്റിന് പിന്നിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2648 പടക്കങ്ങളാണ് പിടിച്ചെടുത്തത്. വാഹനത്തിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുന്നാളിന് മുന്നോടിയായി പടക്കങ്ങൾ കടത്താനുള്ള ശ്രമം പൊലീസ് നിരവധി തവണ പരാജയപ്പെടുത്തിയിരുന്നു. നിയമവിരുദ്ധമായതിനാൽ പെരുന്നാളിന് പടക്കങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുനിൽക്കണമെന്ന് പൊലീസ് വക്താവ് അഭ്യർഥിച്ചു. ജനവാസ കേന്ദ്രങ്ങളിൽ പടക്കങ്ങൾ ഉപയോഗിക്കുന്നതിനാണ് ആയുധ സ്ഫോടക വസ്തു നിയമത്തിലെ 29ാം ആർട്ടിക്കിൾ പ്രകാരം വിലക്കുള്ളത്. നിയമം ലംഘിക്കുന്നവരിൽനിന്ന് പരമാവധി 200 റിയാൽ വരെ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പടക്കങ്ങൾ കടത്തുന്നതിന് പിടിയിലാകുന്നവർക്കും തടവും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇങ്ങനെ പിടിയിലാകുന്നവർക്ക് ജാമ്യം പോലും നൽകില്ലെന്നും പൊലീസ് വക്താവ് അറിയിച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman
Next Story