Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ്യൂണിക്കിലെ...

മ്യൂണിക്കിലെ അപകടത്തെ അപലപിച്ച് ബഹ്റൈൻ

text_fields
bookmark_border
മ്യൂണിക്കിലെ അപകടത്തെ അപലപിച്ച് ബഹ്റൈൻ
cancel

മനാമ: ജർമനിയിലെ മ്യൂണിക്കിൽ കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയ സംഭവത്തെ അപലപിച്ച് ബഹ്റൈൻ. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. എല്ലാവരുടെയും സുരക്ഷക്കായി പ്രാർഥിക്കുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

നിരപരാധികളുടെ ജീവന് ഭീഷണിയാവുന്ന എല്ലാതരം ആക്രമണങ്ങളെയും പ്രവൃത്തികളെയും അപലപിക്കുന്നതിൽ രാജ്യത്തിന്‍റെ ഉറച്ച നിലപാട് മന്ത്രാലയം വീണ്ടും ഉണർത്തി. മ്യൂണിക് സുരക്ഷ സമ്മേളനം നടക്കാനിരിക്കെയായിരുന്നു അപകടം. വെർഡി യൂനിയൻ സംഘടിപ്പിച്ച പണിമുടക്കിൽ പങ്കെടുത്ത 15ഓളം പേർക്കാണ് പരിക്കേറ്റത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsBahrain GovernmentMunich Tragedy
News Summary - Bahrain condemns Munich tragedy
Next Story